Showing posts with label സമര്‍പ്പണം. Show all posts
Showing posts with label സമര്‍പ്പണം. Show all posts

15 March, 2008

ജന്മദിനാഘോഷം ഇസ് ലാമികമോ?

പ്രവാചകനെ സ്നേഹിക്കല്‍ സത്യവിശ്വാസിയുടെ കടമയാണ്. നിങ്ങള്‍ക്ക് സ്വന്തം മാതാപിതാക്കളേക്കാളും സന്താനങ്ങളേക്കാളും സമ്പത്തിനേക്കാളും പ്രിയപ്പെട്ടവന്‍ ഞാനായിരിക്കാത്തിടത്തോളം കാലം നിങ്ങളില്‍ ആരും സത്യവിശ്വാസിയാകുകയില്ലെന്ന് നബി (സ) പറഞ്ഞിട്ടുണ്ട് (ബുഖാരി). അത് ഏറ്റവും അധികം ഉള്‍ക്കൊണ്ടവരായിരുന്നു മഹാന്മാരായ സഹാബിമാര്‍. ഉഹ്ദ് യുദ്ധത്തില്‍ നബി(സ) യുടെ നേരെ വന്ന അമ്പുകളെല്ലാം സ്വഹാബിമാര്‍ സ്വന്തം ശരീരങ്ങള്‍കൊണ്ട് തടുത്തു. അവര്‍ നബിക്ക് ചുറ്റും മനുഷ്യ മതില്‍ കെട്ടി. തങ്ങളുടെ ശരീരങ്ങള്‍ അമ്പുകള്‍ കൊണ്ട് നുറുങ്ങിയാലും നബി (സ) ക്ക് ഒരു പോറലും ഏല്‍ക്കരുത് എന്നായിരുന്നു ആ പുണ്യ സ്വഹാബിമാരുടെ ചിന്ത. അതെ, അവര്‍ തങ്ങളുടെ ജീവനെക്കാളും നബി(സ) യെ സ്നേഹിച്ചു. പക്ഷേ, അവരാരും നബി (സ) യുടെ ജന്മദിനം ആഘോഷിച്ചിട്ടില്ല. നബി (സ) മരണപ്പെട്ടുവെന്ന വിവരം കേട്ടപ്പോള്‍ അത് പറഞ്ഞവന്റെ തല വെട്ടും എന്നായിരുന്നു ഉമറുബ്നുല്‍ ഖതാബ് (റ) ന്റെ പ്രതികരണം. പ്രവാചക സ്നേഹം കൊണ്ട് മനസ് നിറഞ്ഞ ഉമര്‍ (റ) നബി (സ) യുടെ മൗലീദ് ആഘോഷിച്ചിട്ടില്ല. ഹിജ്റ വേളയില്‍ നബി (സ) യുടെ സന്തത സഹചാരിയായിരുന്ന അബൂബക്കര്‍ സിദ്ദീഖ് (റ) മൗലീദ് ആഘോഷിച്ചിട്ടില്ല. ആ സ്നേഹ സമ്പന്നരായ സഹാബിമാരുടെ മാര്‍ഗ്ഗമാണ് നമുക്ക് വേണ്ടത്.
നബി (സ) പഠിപ്പിക്കാത്ത ഒന്നും മതകര്‍മ്മമായി നാം ചെയ്യാന്‍ പാടില്ല. അത് നബിയോടുള്ള അനാദരവാണ്. മതകാര്യങ്ങളില്‍ പുതുതായി ഒന്നും കൂട്ടിച്ചേര്‍ക്കരുതെന്ന് നബി (സ) താക്കീത് ചെയ്തിട്ടുണ്ട്. അവിടുന്ന് തന്റെ മൗലീദോ മുന്‍ പ്രവാചകന്മാരുടെ മൗലീദോ ആഘോഷിച്ചിട്ടില്ല. റബീ ഉല്‍അവ്വല്‍ മാസത്തില്‍ മാത്രം പ്രത്യേകമായി ദാനധര്‍മ്മമോ ദിക്റോ സ്വലാത്തോ വേണമെന്ന് ഉപദേശിച്ചിട്ടില്ല.

ഉത്തമ നൂറ്റാണ്ടുകള്‍ക്ക് ശേഷം ചിലര്‍ പുതുതായി സൃഷ്ടിച്ച അനാചാരമാണ് മൗലീദാഘോഷം. മൗലീദുകള്‍ റസൂല്‍ (സ) യുടെ മദ്ഹുകളാണെന്നും അത് പാരായണം ചെയ്യല്‍ പുണ്യകര്‍മ്മമാണെന്നും മൗലീദ് കഴിക്കുന്ന പുത്തന്‍വാദികള്‍ ജല്പിക്കുന്നു. എന്നാല്‍ മൗലീദുകള്‍ പരിശോധിച്ചാല്‍ ഇസ്ലാമിന്റെ അടിത്തറയായ "ലാ ഇലാഹ ഇല്ലല്ലാഹു" വിന് വിരുദ്ധമായ ഭാഗങ്ങള്‍ പോലും ധാരാളം കാണാം. ഉദാഹരണത്തിന് ഒന്നു മാത്രം വ്യക്തമാക്കട്ടെ. മങ്കൂസ് മൗലീദില്‍ പറയുന്നു:

"നേതാക്കന്മാരുടെ നേതാവായ അങ്ങയെ ഉദ്ദേശിച്ചുകൊണ്ട് ഞാന്‍ വന്നിരിക്കുകയാണ്. അങ്ങയുടെ സംരക്ഷണം ഞാന്‍ അഭിലഷിക്കുകയും ചെയ്യുന്നു. എന്റെ ആഗ്രഹ സഫലീകരണത്തില്‍ എന്നെ നിരാശപ്പെടുത്തരുതേ".

ഇത് ആഗ്രഹ സഫലീകരണത്തിനുള്ള പ്രാര്‍ത്ഥനയാണ്. പ്രാര്‍ത്ഥിക്കുന്നത് പ്രവാചകനോടും. 'ആഗ്രഹസഫലീകരണത്തിനായി എന്നോട് പ്രാര്‍ത്ഥിക്കുവിന്‍' എന്ന് പ്രവാചകന്‍ അരുളിയിരുന്നുവെങ്കില്‍ നമുക്ക് അപ്രകാരം ചെയ്യാമായിരുന്നു. പക്ഷേ, പ്രവാചകന് പോലും സ്വശരീരത്തിന് ഉപകാരമോ ഉപദ്രവമോ വരുത്താന്‍ സാധ്യമല്ല എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു.' നബിയെ! പറയുക എന്റെ സ്വന്തം ദേഹത്തനു തന്നെ ഉപകാരമോ ഉപദ്രവമോ വരുത്തുവാന്‍ എന്റെ അധീനത്തില്‍ പെട്ടതല്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ. (സൂറ: അഅറാഫ് 188).

എങ്കില്‍ പിന്നെ ആഗ്രഹങ്ങള്‍ പൂവണിയാന്‍ എന്തു ചെയ്യണം? അല്ലാഹു പറയുന്നു 'നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കുവിന്‍, ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതാണ്.' (സൂറത്ത്: ഗാഫിര്‍ 60) ഇക്കാര്യം സൂറത്ത്: ജിന്നില്‍ ഒന്നു കൂടി വിശദീകരിക്കുന്നു. 'നബിയേ! പറയുക എന്റെ റബ്ബിനെ മാത്രമേ ഞാന്‍ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് ഞാന്‍ ആരെയും പങ്ക് ചേര്‍ക്കുകയില്ല' (സൂറ: ജിന്ന് 20) അപ്പോള്‍ ആഗ്രഹ സഫലീകരണത്തിന് വേണ്ടി പ്രാര്‍ത്ഥിക്കേണ്ടത് അല്ലാഹുവിനോട് മാത്രമാണ്. 'പ്രാര്‍ത്ഥന - അത് തന്നെയാണ് ആരാധന' എന്ന് തിരുനബി (സ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അപ്പോള്‍ പ്രാര്‍ത്ഥന എന്ന ആരാധന അല്ലാഹുവിനോട് മാത്രമേ പാടുള്ളൂ എന്നതാണ് ഇസ്ലാം മതത്തിന്റെ അടിസ്ഥാനം.

ഇതിന് കടകവിരുദ്ധമായി മൗലീദ് കഴിക്കുന്നവര്‍ പ്രവാചകന്‍ (സ) യെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നു. ഇത് പുണ്യമാണെന്ന് നമ്മുടെ ഉസ്താദുമാര്‍ വാദിക്കുകയും ചെയ്യുന്നു. ഇത് എന്തൊരു മറിമായം! നമ്മുടെ സഹോദര സമുദായമായ കൃസ്ത്യാനികള്‍ ഈസാ നബി (അ) വിളിച്ച് പ്രാര്‍ത്ഥിക്കുന്നു. ഇത് ശിര്‍ക്കാണെന്ന് എല്ലാ പുരോഹിതന്മാരും സമ്മതിക്കുന്നു. എങ്കില്‍ മുസ്ലീങ്ങള്‍ മുഹമ്മദ് നബി (സ) വിളിച്ച് പ്രാര്‍ത്ഥിക്കുന്നത് പുണ്യകര്‍മ്മമാകുന്നത് എങ്ങിനെ? മൗലീദിനെ ന്യായീകരിക്കാന്‍ ശ്രമിച്ച സുയൂത്വി തന്നെ മാലിക്കി മദ്ഹബിലെ പ്രസിദ്ധ പണ്ഡിതനായ ഫാക്കിഹാനിയില്‍ നിന്നും ഇപ്രകാരം ഉദ്ദരിക്കുന്നു.

'പരിശുദ്ധ ഖുര്‍ആനിലോ നബി(സ) യുടെ സുന്നത്തിലോ ഈ മൗലീദാഘോഷത്തിന് ഒരടിസ്ഥാനമുള്ളതായി ഞാന്‍ അറിയുന്നില്ല. മതകാര്യങ്ങളില്‍ മാതൃകായോഗ്യന്മാരായ പൂര്‍വ്വീകന്മാരെ പിന്തുടരുന്ന ആരും തന്നെ ഇത് പ്രവര്‍ത്തിച്ചതായി ഉദ്ധരിക്കപ്പെടുന്നില്ല. അടിസ്ഥാനരഹിതമായ പലതും കെട്ടിച്ചമച്ച് ഉണ്ടാക്കുന്ന ചിലരുടെ നിര്‍മ്മിതിയും ഏതോ തീറ്റക്കൊതിയന്മാരുടെ ഇച്ഛയ്ക്കൊത്ത് കെട്ടിയുണ്ടാക്കിയ ബിദ്അത്തുമാണ് ഇത്' (ഇമാം സുയൂത്വിയുടെ അല്‍ഹാവിലില്‍ ഫതാവ 1/90, 191).

കേരളത്തിലെ ശാഫികള്‍ അംഗീകരിക്കുന്ന ലോക പ്രശസ്ത പണ്ഡിതനും ബുഖാരിയുടെ പ്രമുഖ വ്യാഖ്യാന ഗ്രന്ഥമായ ഫത്ഹുല്‍ബാരിയുടെ കര്‍ത്താവുമായ ഇബ്നുഹജറുല്‍ അസ്ഖലാനി പറഞ്ഞത് 'സുന്നി വോയ്സ്' പ്രസിദ്ധീകരണത്തില്‍ തന്നെ ഇങ്ങനെ കാണാം" ഒരാള്‍ മൗലീദാഘോഷത്തിനെപറ്റി ഇബിനുഹജര്‍ എന്നവരോട് ചോദിക്കുകയുണ്ടായി. ഇബ്നു ഹജര്‍ മറുപടി പറഞ്ഞു: അട്സ്ഥാനപരമായി മൗലീദ് ബിദ്അത്താണ്. ആദ്യ മൂന്ന് നൂറ്റാണ്ടുകളിലെ മഹത്തുക്കളായ മുസ്ലീങ്ങളില്‍ നിന്ന് കൈമാറി വന്ന ആചാരമല്ല അത് (സുന്നി വോയ്സ് 2000 ജൂലായ് 16 - 31, പേജ് 26).

വീണ്ടും കാണുക "നബി(സ) യുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ ജീവിതത്തില്‍ അക്ഷരം പ്രതി പകര്‍ത്തിയ ആദ്യ നൂറ്റാണ്ടുകാരുടെ കാലത്ത് ഇങ്ങനെയൊരു ജന്മദിനം കൊണ്ടാടേണ്ടുന്ന ആവശ്യം ഉണ്ടായിരുന്നില്ല' ...." ഹിജ്റ നാലാം നൂറ്റാണ്ടുമുതല്‍ മുസ്ലീം ലോകത്ത് ഈ സമ്പ്രദായം നടപ്പിലാകുകയും തദ് വിഷയകമായി നിരവധി ഗ്രന്ഥങ്ങള്‍ വിരചിതമാവുകയും ചെയ്തു. (സുന്നിവോയ്സ് വാരിക - 1981 ഡിസംബര്‍ 18 പു. 5 ലക്കം 6).

"നിങ്ങളെ സ്വര്‍ഗ്ഗത്തിലേക്ക് അടുപ്പിക്കുന്ന ഒരു കാര്യവും നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞ് തരാതെ വിട്ട് പോയിട്ടില്ല., നിങ്ങളെ നരകത്തില്‍ നിന്ന് അകറ്റുന്ന ഒരു കാര്യവും പറഞ്ഞ് തരാതെ പോയിട്ടില്ല." (ത്വബ്റാനി) എന്നരുളിയ പ്രവാചക തിരുമേനി (സ) യുടെ വാക്കുകള്‍ക്ക് ഒരു വിലയും ഇവര്‍ കല്പ്പിക്കുന്നില്ലേ? "നബിദിനം മുസ്ലീങ്ങള്‍ക്ക് പെരുന്നാളിനെക്കാള്‍ വലിയ ആഘോഷമാണ്" (രിസാല നബിദിനപ്പതിപ്പ് 1987) എന്നെഴുതി വിട്ടവരുടെ പിഴച്ചമാര്‍ഗ്ഗത്തെ വലിച്ചെറിയുക എന്തുകൊണ്ടെന്നാല്‍..
  1. നബി (സ) ഉണര്‍ത്തി : "നമ്മുടെ ഈ കാര്യത്തില്‍ (മതത്തില്‍) വല്ലവനും എന്തെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാണ്." (ബുഖാരി, മുസ്ലീം).
  2. നബി (സ) പറഞ്ഞു : "കാര്യങ്ങളില്‍ ഏറ്റവും മോശമായത് മതത്തില്‍ പുതുതായി ഉണ്ടാക്കിയവയാണ്. മതത്തില്‍ പുതുതായി ഉണ്ടാക്കിയതെല്ലാം വഴികേടിലാണ്." (മുസ്ലീം)

ഇസ്ലാമിക പ്രമാണങ്ങളുടെ യാതൊരു പിന്‍ബലവുമില്ലാത്ത ഈ അനാചാരത്തിന് തെളിവുകള്‍ ഉണ്ടാക്കാന്‍ ഇനിയും മെനക്കെടുന്നവരോട് നിങ്ങള്‍ക്ക് ചോദിക്കാം നബി (സ) ക്കോ, സ്വഹാബിമാര്‍ക്കോ താബിഉകള്‍ക്കോ, താബീഉതാബിഉകള്‍ക്കോ നബിദിനം കൊണ്ടാടുവാന്‍ ഈ തെളിവുകള്‍ ഒന്നും പ്രേരണ നല്‍കാത്തത് എന്ത്?
ഇസ്ലാമിന്റെ രണ്ടാഘോഷങ്ങളായ ബലിപെരുന്നാളിന്റെയും, ചെറിയ പെരുന്നാളിന്റെയും സുന്നത്തുകള്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ വ്യക്തമായി കാണാം. എന്നാല്‍ പ്രവാചകന്റെ ജന്മദിനത്തിന്റെ സുന്നത്തുകള്‍ ഏതൊക്കെയാണ്? അവ ഏത് ഹദീസ് ഗ്രന്ഥത്തിലാണുള്ളത്?.

നബി (സ) യെ സ്നേഹിക്കുന്നവര്‍ അവിടുത്തെ ഉപദേശം ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. ഒരു പുതിയ കാര്യവും മതത്തില്‍ സൃഷ്ടിക്കരുത്. നബി (സ) യുടെ പേരില്‍ എപ്പോഴും സ്വലാത്ത് ചൊല്ലണം. അതിന് റബീഉല്‍ അവ്വല്‍ എന്ന മൗലീദ് ആഘോഷവുമായി യാതൊരു ബന്ധവുമില്ല. ബോധമുള്ള ഓരോ നിമിഷവും പ്രവാചക ചര്യകള്‍ ജീവിതത്തില്‍ പകര്‍ത്തി യഥാവിധി പ്രവാചകരെ സ്നേഹിക്കുന്നവരില്‍ നാം ഉള്‍പ്പെടുക.

അല്ലാഹുവെ ഞങ്ങളെ നീ അമ്പിയാക്കളുടെയും ഔലിയാക്കളുടേയും മാര്‍ഗ്ഗത്തില്‍ തന്നെ നടത്തേണമേ - ആമീന്‍

കടപ്പാട്: ദഅവാ വിഭാഗം (ജുബൈല്‍ ഇന്ത്യന്‍ ഇസ്വലാഹീ സെന്റര്‍, മക്കാസ്ട്രീറ്റ്)

27 February, 2008

ക്ഷമ: വിശ്വാസിയുടെ മുഖമുദ്ര

മനുഷ്യ സമൂഹത്തിന് അല്ലാഹു നല്‍കിയിട്ടുള്ള അപാരമായ അനുഗ്രഹമാകുന്നു സത്യവും, അസത്യവും വേര്‍തിരിച്ച് മനസ്സിലാക്കുവാനുള്ള സവിശേഷബുദ്ധി എന്നുള്ളത്. അതുപയോഗിച്ച് കൊണ്ട് മനുഷ്യന്‍ ആദ്യമായി കണ്ടെത്തേണ്ടത് അവന്റെ സൃഷ്ടാവിനെയാകുന്നു. അല്ലാഹു അവന്റെ അടിമകള്‍ക്ക് നല്‍കിയ മറ്റൊരു അനുഗ്രഹമാകുന്നു അവന്റെയടുക്കല്‍ സ്വീകാര്യമായ ഇസ്ലാം (സമര്‍‍പ്പണം) എന്നത്. ഇത് കഴിഞ്ഞാല്‍ അല്ലാഹു മനുഷ്യസമൂഹത്തിന് നല്‍കിയിട്ടുള്ള വലിയ അനുഗ്രഹമാണ് ക്ഷമ എന്നത്. ഇസ്ലാമിന്റെ ഖലീഫയായ ഉമറുല്‍ ഫാറൂഖ്(റ) പറയുന്നു. (ഇസ്ലാമിന്ന് ശേഷം ക്ഷമയേക്കാള്‍ വിശാലമായ ഒരനുഗ്രഹവും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല).

എന്നാല്‍ ഈ മഹത്തായ അനുഗ്രഹത്തെപ്പറ്റി പലരും അജ്ഞതയിലാണ്, ക്ഷമയുടെ അമൂല്യതയെ പറ്റി മനസ്സിലാക്കിയവര്‍ വളരെ വിരളമാകുന്നു. ലോകരുടെ മോചനത്തിന് വേണ്ടി ലോകത്തേക്ക് നിയോഗിതരായ എല്ലാ പ്രവാചകന്മാരും തന്റെ പ്രബോധനപാതയില്‍ ഈ അനുഗ്രഹത്തിന്റെ മാധുര്യം രുചിച്ചറിഞ്ഞവരും, മറ്റുള്ളവര്‍ക്ക് അത് പഠിപ്പിച്ച് കൊടുത്തവരുമായിരുന്നു. ഉമര്‍(റ)നെ പോലെയുള്ള മഹാന്മാരായ സ്വഹാബാക്കള്‍ അതിനെ സംബന്ധിച്ച് വളരെ ബോധവാന്മാരായിരുന്നു. സച്ചരിതരായ സലഫി പണ്ഡിതന്മാരും ആപാതയില്‍ തന്നെയായിരുന്നു സഞ്ചരിച്ചിരുന്നത്.

നാം മനസ്സിലാക്കേണ്ട പ്രധാനപ്പെട്ട കാര്യമാണ് തനിക്ക് വരുന്ന പരീക്ഷണങ്ങളിലും, പ്രയാസങ്ങളിലും, ബുദ്ധിമുട്ടുകളിലും ഈ അനുഗ്രഹമല്ലാതെ വേറെ ഒരു പ്രതിവിധിയുമില്ലായെന്ന സത്യം. വിശുദ്ധഖുര്‍ആനിലും, തിരുസുന്നത്തിലും വളരെ ഗൗരവത്തില്‍ തന്നെ ക്ഷമയെപ്പറ്റി ഉണര്‍ത്തിയതായി നമുക്ക് കാണാനാവും.
സഹോദരാ,,,! അറിയുക, ക്ഷമ വിലയേറിയ ഒരു രത്നമാകുന്നു. മഹാത്മാക്കള്‍ അത് കരഗതമാക്കുവാന്‍ വേണ്ടി അത്യധികം പണിപ്പെട്ടിരുന്നു.

സഹോദരാ,,,! നീ അമൂല്യ സമ്പത്ത് കരസ്ഥമാക്കുവാന്‍ വേണ്ടി ശ്രമിച്ചിട്ടുണ്ടോ? അതോ നീ അതിനെ പാഴാക്കി കളഞ്ഞിരിക്കുകയാണോ??? എങ്കില്‍ അത് കരസ്ഥമാക്കുവാന്‍ ശ്രമിക്കേണ്ട സമയം അതിക്രമിച്ചില്ലേ???

വര്‍ണ്ണകടലാസുകള്‍ മിന്നിതിളങ്ങുന്നത് പോലെ ഇഹലോകത്തെ അനുഗ്രഹങ്ങള്‍ നിനക്ക് ചുറ്റും തത്തികളിക്കുകയാണ്, സഹോദരാ,,, നീ അതില്‍ വഞ്ചിതനാകാതിരിക്കുക, ഇഹലോകം വരുംലോകമായ പരലോകത്തേക്കുള്ള കൃഷിയിടമാകുന്നു. ഇവിടെ വിതച്ചാല്‍ മാത്രം പോരാ, തന്റെ വിളയെ നശിപ്പിക്കുന്ന കീടങ്ങളില്‍ നിന്നും, നാശകാരികളില്‍ നിന്നും അതിനെ പരിരക്ഷിച്ചെങ്കില്‍ മാത്രമേ നമ്മുടെ അദ്ധ്വാനത്തിന്റെ യഥാര്‍ത്ഥകൂലി നമുക്ക് ലഭിക്കുകയുള്ളൂ, ആയതിനാല്‍ ഇവിടെ നിന്നും അനുഭവിക്കേണ്ട പ്രയാസങ്ങളിലും, ബുദ്ധിമുട്ടുകളിലും ക്ഷമയവലംബിക്കുക. അതില്‍ അല്ലാഹുവിനോട് സദാ പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുക, അല്ലാഹു പറയുന്നു, (സഹനവും, നമസ്കാരവുംമൂലം (അല്ലാഹുവിന്റെ) സഹായം തേടുക. അത്(നമസ്കാരം) ഭക്തന്മാരല്ലാത്തവര്‍ക്ക് വലിയ (പ്രയാസമുള്ള)കാര്യം തന്നെയാകുന്നു. തങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടേണ്ടിവരുമെന്നും, അവങ്കലേക്ക് തിരിച്ച് പോകേണ്ടി വരുമെന്നും വിചാരിച്ചുകൊണ്ടിരിക്കുന്നവരത്രേ അവര്‍(ഭക്തന്മാര്‍). അല്‍ബഖറ-45-46

ക്ഷമ പ്രവാചകന്മാരുടെ മുഖ മുദ്ര

കാലാകാലങ്ങളിലായി വ്യത്യസ്ത പ്രദേശങ്ങളിലേക്ക് നിയോഗിതരായ പ്രവാചകന്മാര്‍ക്ക് തങ്ങളില്‍ അര്‍പ്പിതമായ ഉത്തരവാദിത്വ നിര്‍വ്വഹണത്തിന്റെ പാതയില്‍ പരീക്ഷണങ്ങളുടെ നിലക്കാത്ത പ്രവാഹമായിരുന്നു നേരിടേണ്ടിവന്നത്. അതിലവര്‍ക്ക് നൂറുമേനി നേടുവാന്‍ സാധിച്ചത് ഈ മഹത്തായ അനുഗ്രഹം കൊണ്ടൊന്നു മാത്രമായിരുന്നു. എല്ലാ പ്രവാചകന്മാരുടേയും മുഖമുദ്ര തന്നെയായിരുന്നു ക്ഷമ. വിശുദ്ധ ഖുര്‍ആനിന്റെ ആയത്തുകളും, പ്രവാചക വചനങ്ങളും അതിന്ന് തെളിവാകുന്നു. അതില്‍ കൂടുതല്‍ കാലം ക്ഷമിച്ച നൂഹ്(അ)ന്റെ ചരിത്രം ഖുര്‍ആന്‍ നമുക്ക് വിവരിച്ച് തരുന്നുണ്ട്. അദ്ദേഹം 950 വര്‍ഷക്കാലം തന്റെ പ്രബോധന മാര്‍ഗ്ഗത്തില്‍ ക്ഷമയവലംബിച്ചു. മറ്റുള്ള പ്രവാചകരും ഇതിന്നപവാദമായിരുന്നില്ല.

(മൂസാക്ക് നാം ഗ്രന്ഥം നല്‍കി. അദ്ദേഹത്തിനു ശേഷം തുടര്‍ച്ചയായി നാം ദൂതന്മാരെ അയച്ചു കൊണ്ടിരുന്നു. മറ്യമിന്റെ മകനായ ഈസാക്ക് നാം വ്യക്ത്മായ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും, അദ്ദേഹത്തിന്ന് നാം പരിശുദ്ധാത്മാവിന്റെ പിന്‍ബലം നല്‍കുകയും ചെയ്തു. എന്നിട്ട് നിങ്ങളുടെ അടുത്ത് വരുമ്പോഴൊക്കെ നിങ്ങള്‍ അഹങ്കരിക്കുകയും, ചില ദൂതന്മാരെ നിങ്ങള്‍ തള്ളികളയുകയും, മറ്റു ചിലരെ നിങ്ങള്‍ വധിക്കുകയും ചെയ്യുകയാണോ?) അല്‍ബഖറ - 87 പ്രവാചകന്മാരില്‍ തന്നെ കൂടുതല്‍ പ്രയാസങ്ങള്‍ സഹിച്ചവരായിരുന്നു "ദൃഢമനസ്കരായ പ്രവാചകന്മാര്‍" അവര്‍ സഹിച്ച സഹനം സ്ത്യവിശ്വാസികളോട് ജീവിതത്തില്‍ പകര്‍ത്തുവാന്‍ വേണ്ടി അല്ലാഹു കല്പിക്കുന്നുണ്ട്.

(ആകയാല്‍ ദൃഢ മനസ്കാരായ ദൈവ ദൂതന്മാര്‍ ക്ഷമിച്ചത് പോലെ നീ ക്ഷമിക്കുക. അവരുടെ (സത്യ നിഷേധികളുടെ) കാര്യത്തിന് നീ ധൃതി കാണിക്കരുത്. അവര്‍ക്ക് താക്കീതു നല്‍കപ്പെടുന്നത് (ശിക്ഷ) അവരില്‍ നേരില്‍ കാണുന്നദിവസം പകലില്‍നിന്നുള്ള ഒരു നാഴിക നേരം മാത്രമേ തങ്ങള്‍ (ഇഹലോകത്ത്) താമസിച്ചിട്ടുളളൂവെന്ന പോലെ അവര്‍ക്ക് തോന്നും. ഇതൊരു ഉദ്ബോധനമാകുന്നു. എന്നാല്‍ ധിക്കാരികളായ ജനങ്ങളല്ലാതെ നശിപ്പിക്കപ്പെടുമോ?) അഹ്ഖാഫ്-35

പ്രവാചകന്മാരെല്ലാം തന്നെ പ്രബോധന മാര്‍ഗ്ഗത്തില്‍ ക്ഷമയവലംബിച്ചു, മുഹമ്മദ് നബിയും അനുചന്മാരും ഒരുപാട് ക്ഷമിച്ചു. അവസാനം സ്വന്തം നാടും, വീടും ഉപേക്ഷിക്കേണ്ടിവന്നപ്പോള്‍ എല്ലാം അല്ലാഹുവില്‍ അര്‍പ്പിച്ച് ക്ഷമിച്ച് കൊണ്ട് അതിനും തെയ്യാറായി, പ്രബോധനമാര്‍ഗ്ഗം അത്രയെളുപ്പമുള്ളതല്ല, അവിടെ പ്രയാസവും, ബുദ്ധിമുട്ടുകളും നേരിടേണ്ടിവരുമ്പോള്‍ പ്രവാചകന്മാരുടെ ജീവിതത്തില്‍ നിന്നും പാഠം ഉള്‍കൊണ്ട് ദൃഢമനസ്കരായി സ്ഞ്ചരിക്കുക.

ക്ഷമ സത്യ വിശ്വാസികളുടെ അടയാളം.
പരമകാരുണികന്റെ അടിമകളുടെ സ്വഭാവങ്ങള്‍ എണ്ണി പറയുന്നിടത്ത് അല്ലാഹു പറഞ്ഞ ഒരു സ്വഭാവമാകുന്നു ക്ഷമ, അതായത് അവര്‍ തങ്ങള്‍ക്ക് നേരടേണ്ടിവന്ന എല്ലാ പ്രയാസങ്ങളിലും ക്ഷമ അവലംബിച്ചതിന്റെ പേരില്‍ അവര്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം നല്‍കുന്നതാകുന്നു. ആയതിനാല്‍ യഥാര്‍ത്ഥ സത്യവിശ്വാസി അത് തന്റെ ജീവിതത്തില്‍ പകര്‍ത്തുവാന്‍ ശ്രമിക്കേണ്ടതാകുന്നു. അല്ലാഹു പറയുന്നു (അത്തരക്കാര്‍ക്ക് തങ്ങള്‍ ക്ഷമിച്ചതിന്റെ പേരില്‍ (സ്വര്‍ഗ്ഗത്തില്‍) ഉന്നതമായ സ്ഥാനം പ്രതിഫലമായി നല്‍കപ്പെടുന്നതാണ്. അഭിവാദ്യത്തോടും, സമാധാനാശംസയോടും കൂടി അവര്‍ അവിടെ സ്വീകരിക്കപ്പെടുന്നതുമാണ്. അവര്‍ അതില്‍ നിത്യവാസികളായിരിക്കും. എത്ര നല്ല താവളവും, പാര്‍പ്പിടവും) ഫുര്‍ഖാന്‍ - 75-76

നാം ക്ഷമിക്കേണ്ട സമയം

നാം ക്ഷമിക്കേണ്ടത്, ക്ഷമിച്ചാല്‍ ഫലം കിട്ടുന്ന സമയത്താകുന്നു. കോപം മുഖേന വരേണ്ട എല്ലാ ദോഷങ്ങളും വന്നതിന് ശേഷം ക്ഷമിച്ചിട്ട് പ്രയോജനമില്ല. പ്രവാചകന്മാരില്‍ ഇതിന് നമുക്ക് ഒരുപാട് ഉദാഹരണങ്ങള്‍ കാണാന്‍ സാധിക്കുന്നതാണ്. മക്കയിലെ മുശ് രിക്കുകളുടെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ പ്രവാചകനും അവിടുത്തെ അനുചരന്മാരില്‍ ചിലരും കൂടി തന്റെ ബന്ധുക്കളും കൂടിയുള്ള ത്വാഇഫിലേക്ക് അല്പം അശ്വാസം ലഭിക്കുവാന്‍ വേണ്ടി ചെന്നപ്പോള്‍ തന്റെ ബന്ധുക്കളടക്കം തന്നെ അപമാനിക്കുക മാത്രമല്ല കല്ലെറിയുക പോലും ചെയ്തു, അതിനാല്‍ വളരെ വിഷമവും ദുഃഖവും മൂലം പ്രവാചകന്ന് തന്റെ ബോധം തന്നെ നിശിക്കുമാറായിരുന്നു. ഇത് ഏഴാനാകാശത്തുനിന്നും കണ്ട തന്റെ രക്ഷിതാവ് മലക്കുല്‍ ജിബാലിനെ പ്രവാചകന്റെ സംരക്ഷണത്തിനും, അക്രമികളെ ശിക്ഷിക്കുവാനും വേണ്ടി അയക്കുകയുണ്ടായി. പ്രവാചകന്‍ ഒന്ന് മൗനാനുവാദം നല്‍കിയാല്‍ മതി, അവരെ അല്ലാഹു ഒന്നടങ്കം നശിപ്പിക്കുമായിരുന്നു, എന്നാല്‍ പ്രവാചകന്‍ പറഞ്ഞ മറുപടി നമ്മുടെ എല്ലാവരുടേയും കണ്ണ് തുറപ്പിക്കേണ്ട്താകുന്നു. പ്രവാചകന്‍ പറഞ്ഞത് "വരും കാലങ്ങളില്‍ അവരുടെ തലമുറകളില്‍ ആരെങ്കിലും അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവരുയുണ്ടായേക്കാം അവരെ ശിക്ഷിക്കേണ്ടതില്ല, അവര്‍ അറിവില്ലാത്ത ജനങ്ങളാകുന്നു." പ്രവാചകന്റെ ക്ഷമയിലെ അതുല്ല്യമായ മാതൃകയാണ് നമുക്കിവിടെ കാണുവാന്‍ കഴിഞ്ഞത്. ബുഖാരി ഉദ്ധരിക്കുന്നൊരു ഹദീസില്‍ നമുക്കിങ്ങനെ കാണാന്‍ സാധിക്കുന്നു. "അനസ്ബ്നുമാലിക്(റ)വില്‍ നിന്ന് നിവേദനം: (ഖബറിന്നരികില്‍ നിന്ന് കരഞ്ഞ് കൊണ്ടിരിക്കുന്ന ഒരു സ്ത്രീയുടെ അരികിലൂടെ പ്രവാചകന്‍ (സ) നടന്ന് പോകുകയുണ്ടായി, പ്രവാചകന്‍ ആ സ്ത്രീയോട് പറയുകയുണ്ടായി, "നീ അല്ലാഹുവിനെ സൂക്ഷിക്കുക, നീ ക്ഷമിക്കുക" അപ്പോള്‍ അവള്‍ പറഞ്ഞു, "എന്നെ ബാധിച്ച പ്രയാസം നിനക്ക് ബാധിച്ചിട്ടില്ല, നിനക്കതിനെപ്പറ്റി അറിയുകയുമില്ല" അവളോട് അത് പ്രവാചകനാണെന്ന് പറയപ്പെടുമ്പോള്‍ അവള്‍ പ്രവാചകന്റെ വാതിലിനടുത്ത് ചെന്ന് പറഞ്ഞു - പ്രവാചകന്റെ അടുത്ത് അവള്‍ പാറാവുകാരെ കണ്ടില്ല - (താങ്കളാണെന്ന് എനിക്ക് അറിയില്ലായിരുന്നു" അപ്പോള്‍ പ്രവാചകന്‍ പറയുകയുണ്ടായി, "ക്ഷമ അതിന്റെ പ്രഥമ ഘട്ടത്തിലാകുന്നു") ഇതില്‍ നിന്നും നമുക്ക് മനസ്സിലാകുന്നത്, ക്ഷമിക്കേണ്ടത് തന്നെ കോപവും, വ്യസനവും കീഴ്പ്പെടുത്തുന്ന അവസരത്തിലാകുന്നു. അതല്ലാതെ ക്ഷമ കൈവിട്ട് വരേണ്ട എല്ലാ കഷ്ടതകളും വന്നതിന്ന് ശേഷം ക്ഷമിച്ചിട്ട് പ്രയോജനമില്ല. തുടര്‍ന്ന് നാം ഖേദിക്കേണ്ടിവരും.

ക്ഷമയവലംബിക്കുവാനുള്ള കല്പന

വിശുദ്ധഖുര്‍ആന്‍ അടിക്കടി ക്ഷമ കൈകൊള്ളുവാന്‍ വേണ്ടി സത്യവിശ്വാസികളെ ഉണര്‍ത്തുന്നുണ്ട്. നമുക്കെന്തെങ്കിലും ബുദ്ധിമുട്ടുകളോ, പ്രയാസങ്ങളോ വരുമ്പോള്‍ അവിടെ നമ്മള്‍ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് കൊണ്ട് ക്ഷമ അവലംബിച്ചാല്‍ നാം തിന്മയായി കരുതിയകാര്യം നന്മയായി ഭവിക്കുന്നതായി നമുക്ക് കാണാന്‍ സാധിച്ചേക്കാം. നമ്മുടെ ജീവിതത്തില്‍ നിന്ന് തന്നെ നമുക്കതിന്ന് ഒരുപാട് ഉദാഹരണങ്ങള്‍ നിരത്താന്‍ സാധിക്കും. അല്ലാഹു പറയുന്നു: (എന്നാല്‍ ഒരു കാര്യം നിങ്ങള്‍ വെറുക്കുകയും (യഥാര്‍ത്ഥത്തില്‍) അത് നിങ്ങള്‍ക്ക് ഗുണകരമായിരിക്കുകയും ചെയ്യാം. നിങ്ങളൊരു കാര്യം ഇഷ്ടപ്പെടുകയും (യഥാര്‍ത്ഥത്തില്‍) അത് നിങ്ങള്‍ക്ക് ദോഷകരമായിരിക്കുകയും ചെയ്തെന്നും വരാം. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല.) അല്‍ബഖറ - 126.

അല്ലാഹുവിന്ന് വേണ്ടി പ്രയാസങ്ങളില്‍ ക്ഷമ അവലംബിച്ചാല്‍ ശത്രുക്കള്‍ക്കെതിരില്‍ അല്ലാഹു നമ്മെ സഹായിക്കുകയും, ശത്രുക്കളുടെ കുതന്ത്രങ്ങളെ അല്ലാഹു ഒരു പാഴ് വേലയാക്കുകയും ചെയ്തേക്കാം. അല്ലാഹു പറയുന്നു, (നിങ്ങള്‍ക്ക് വല്ല നേട്ടവും ലഭിക്കുന്ന പക്ഷം അതവര്‍ക്ക് മനപ്രയാസമുണ്ടാക്കും. നിങ്ങള്‍ക്ക് വല്ല ദോഷവും നേരിട്ടാല്‍ അവരതില്‍ സന്തോഷിക്കുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അവരുടെ കുതന്ത്രം നിങ്ങള്‍ക്കൊരു ഉപദ്രവവും വരുത്തുകയില്ല. തീര്‍ച്ചയായും അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളുടെ എല്ലാ വശവും അറിയുന്നവനാകുന്നു) ആലു ഇംറാന്‍-120.

(സത്യ വിശ്വസികളെ, നിങ്ങള്‍ ക്ഷമിക്കുകയും, ക്ഷമയില്‍ മികവ് കാണിക്കുകയും, പ്രതിരോധ സന്നദ്ധരായിരിക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിച്ച് ജീവിക്കുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം) ആലും ഇംറാന്‍-200.

ക്ഷമ കൈകൊള്ളുകയും പരസ്പരം ക്ഷമ കൈകൊള്ളുവാന്‍ ഉപദേശിക്കുകയും ചെയ്യാത്തവര്‍ മുഴുവനും ന‍ഷ്ടാത്തിലാണെന്ന് അല്ലാഹു സൂറത്തുല്‍ അസ്വറിലൂടെ പ്രഖ്യാപിക്കുന്നു. അല്ലാഹു പറയുന്നു: വിശ്വസിക്കുകയും സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈകൊള്ളുവാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്യാത്തവരൊഴികെ) അല്‍ അസ്വര്‍-3 (സത്യവിശ്വാസികളെ, നിങ്ങള്‍ സഹനവും, നംസ്കാരവും മൂലം (അല്ലാഹവിനോട്) സഹായം തേടുക. തീര്‍ച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു) അല്‍ബഖറ-15.

(സഹനവും, നമസ്കാരവും മൂലം (അല്ലാഹുവിന്റെ) സഹായം തേടുക. അത്(നമസ്കാരം) ഭക്തനമാരല്ലാത്തവര്‍ക്ക് വലിയ (പ്രയാസമുള്ള) കാര്യം തന്നെയാകുന്നു) അല്‍ബഖറ-45.

പ്രവാചകന്മാരെല്ലാം തന്നെ തങ്ങളുടെ സ്വസമൂഹങ്ങളോട് പരസ്പരം ക്ഷമ കൈകൊള്ളുവാന്‍ ഉപദേശിച്ചിരുന്നു. മൂസാ നബി(അ) പറയുന്നതായി അല്ലാഹു പറയുന്നു: (മൂസാ തന്റെ ജനങ്ങളോട് പറഞ്ഞു; നിങ്ങള്‍ അല്ലാഹവോട് സഹായം തേടുകയും, ക്ഷമിക്കുകയും ചെയ്യുക. തീര്‍ച്ചയായും ഭൂമി അല്ലാഹുവിന്റെതാകുന്നു. അവന്റെ ദാസന്മാരില്‍ നിന്ന് അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ അത് അവകാശപ്പെടുത്തി കൊടുക്കുന്നു. പര്യവസാനം ധര്‍മ്മനിഷ്ഠ പാലിക്കുന്നവര്‍ക്കനുകൂലമായിരിക്കും) അഅറാഫ്-128.

ക്ഷമക്കുള്ള പ്രതിഫലം.

ക്ഷമകൈകൊള്ളുന്നവര്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം നല്‍കുമെന്ന് വിശുദ്ധഖര്‍ആനില്‍ വാഗ്ദാനം നല്‍കുന്നുണ്ട്. അല്ലാഹു പറയുന്നു: (കുറച്ചൊക്കെ ഭയം, പട്ടിണി, ധാനനഷ്ടം, ജീവനഷ്ടം, വിഭവനഷ്ടം എന്നിവമുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക) അല്‍ബഖറ-155.

പ്രയാസങ്ങളിലും, ബുദ്ധിമുട്ടുകളിലും ക്ഷമ അവലംബിക്കുന്നവര്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം ഒരുക്കുമെന്ന് വാഗ്ദാനം നല്‍കിയിരിക്കുന്നു. അല്ലാഹു പറയുന്നു (അവര്‍ക്കത്രേ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് അനുഗ്രഹങ്ങളും കാരുണ്യവും ലഭിക്കുന്നത്. അവരത്രെ സന്മാരഗ്ഗം പ്രാപിച്ചവര്‍) അല്‍ബഖറ-157.

(വിഷമതകളും, ദുരിതങ്ങളും നേരിടുമ്പോഴും, യുദ്ധരംഗത്തും ക്ഷമ കൈകൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്മാര്‍. അവരാകുന്നു സത്യം പാലിച്ചവര്‍ അവര്‍ തന്നെയാകുന്നു (ദോഷബാധയെ) സൂക്ഷിച്ചവര്‍) അല്‍ബഖറ-177.

(അല്ലാഹു ക്ഷമിക്കുന്നവരുടെ കൂടെയാകുന്നു) (അവര്‍ ക്ഷമിച്ചത് കൊണ്ട് ഇന്നിതാ അവര്‍ തന്നെയാകുന്നു. ഭാഗ്യവാന്മാര്‍) അല്‍മുഅമിനൂന്‍-111 (അത്തരക്കാര്‍ക്ക് തങ്ങള്‍ ക്ഷമിച്ചതിന്റെ പേരില്‍ (സ്വര്‍ഗ്ഗത്തില്‍) ഉന്നതമായ സ്ഥാനം പ്രതിഫലമായി നല്‍കപ്പെടുന്നതാണ്. അഭിവാദ്യത്തോടും, സമാധാനാശംസയോടും കൂടി അവര്‍ അവിടെ സ്വീകരിക്കപ്പെടുന്നതുമാണ്. അവര്‍ അതില്‍ നിത്യവാസികളായിരിക്കും. എത്ര നല്ല താവളവും, പാര്‍പ്പിടവും!) ഫുര്‍ഖാന്‍-75-76.

തങ്ങള്‍ ക്ഷമിച്ചതിന്റെ പേരില്‍ അവര്‍ക്ക് രണ്ട് പ്രാവശ്യം പ്രതിഫലം നല്‍കുമെന്നാണ് അല്ലാഹു പറയുന്നത്.
(അത്തരക്കാര്‍ക്ക് അവര്‍ ക്ഷമിച്ചതിന്റെ ഫലമായി അവരുടെ പ്രതിഫലം രണ്ടുമടങ്ങായി നല്‍കപ്പെടുന്നതാണ്. അവര്‍ നന്മകൊണ്ട് തിന്മയെ തടുക്കുകയും നാം അവര്‍ക്ക് നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യും) ഖസസ്-54.

അബീമാലിക് അല്‍ ഹാരിധിബ്നു ആസ്വിമില്‍ അശ്ഹരി(റ)വില്‍ നിന്ന് പ്രവാചകന്‍(സ) പറഞ്ഞു, "ശുദ്ധി വിശ്വാസത്തിന്റെ ഭാഗമാകുന്നു, 'അല്‍ഹംദുലില്ലാഹ്' എന്നത് തുലാസ് നിറക്കുന്നതാകുന്നു, 'സുബ്ഹാനല്ലാഹ്', അല്‍ഹംദുലില്ലാഹ്' ആകാശഭൂമികള്‍ക്കിടയിലുള്ളതിനെ നിറക്കുന്നതാകുന്നു, നമസ്കാരം പ്രകാശവും, ദാനധര്‍മ്മങ്ങള്‍ തെളിവും, ക്ഷമ വെളിച്ചവും, ഖുര്‍ആന്‍ നിനക്ക് അനുകൂലമായോ, പ്രതികൂലമായോ തെളിവുമാകുന്നു, എല്ലാവരും പ്രഭാതത്തില്‍ ജീവിതമാരംഭിക്കുകയും സ്വന്തത്തെ സ്വയംതന്നെ വില്‍ക്കുകയും ചെയ്യുന്നു. ചിലരതിനെ മോചിപ്പിക്കുന്നു. മറ്റുചിലരതിനെ നാശത്തിലാക്കുകയും ചെയ്യുന്നു'” മുസ് ലീം.

ബുദ്ധിമുട്ടുകളില്‍ ക്ഷമിക്കുക

ബുദ്ധിമുട്ടുകളിലും, പ്രയാസങ്ങളിലും, പരീക്ഷണങ്ങളിലും ക്ഷമ കൈകൊള്ളുക. അങ്ങിനെ ചെയ്യുന്നവര്‍ക്ക് അല്ലാഹു അളവറ്റ പ്രതിഫലം വാഗ്ദാനം നല്‍കുന്നു.

കുറച്ചൊക്കെ ഭയം, പട്ടിണി, ധനനഷ്ടം, ജീവനഷ്ടം, വിഭവ നഷ്ടം എന്നിവമുഖേന നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം സന്ദര്‍ഭങ്ങളില്‍) ക്ഷമിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത അറിയിക്കുക അല്‍ബഖറ-155.

(എത്രയെത്ര പ്രവാചകന്മാരോടൊപ്പം അനേകം ദൈവദാസന്മാര്‍ യുദ്ധം ചെയ്തിട്ടുണ്ട്! എന്നിട്ട് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ തങ്ങള്‍ക്ക് നേരിട്ട യാതൊന്നു കൊണ്ടും അവര്‍ തളര്‍ന്നില്ല. അവര്‍ ദൗര്‍ബല്യം കാണിക്കുകയോ ഒതുങ്ങികൂടുകയോ ചെയ്തില്ല. അത്തരം ക്ഷമാശീലരെ അല്ലാഹു സ്നേഹിക്കുന്നു) ആലു ഇംറാന്‍-146.

അല്ലാഹു എന്ത് കല്പിച്ചുവോ അത് എന്ത് തന്നെയാണെങ്കിലും മനസാ വാചാ കര്‍മണാ നടപ്പില്‍ വരുത്തുകയെന്നതാണ് ഒരു മുസ്ലീമിന്റെ ബാധ്യത. അതാണ് അല്ലാഹുവിന്റെ ഖലീലായ ഇബ്രാഹീം, ഇസ്മാഈല്‍(അ) എന്നീ പ്രവാചകന്മാരില്‍ നിന്ന് നമുക്ക് മാതൃക ഉള്‍കൊള്ളുവാനുള്ളത്. അല്ലാഹു പറയുന്നു. (എന്നിട്ട് ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കുവാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു, എന്റെ കുഞ്ഞുമകനെ! ഞാന്‍ നിന്നെ അറുക്കണമെന്ന് ഞാന്‍ സ്വപ്നത്തില്‍ കാണുന്നു. അതുകൊണ്ട് നോക്കൂ നീ എന്താണ് അഭിപ്രായപ്പെടുന്നത്? അവന്‍ പറഞ്ഞു, എന്റെ പിതാവെ, കല്പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്ത് കൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാ ശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്) സ്വാഫ്ഫാത്ത്-102.

മേല്‍ വിവരിച്ചതില്‍ നിന്നും ക്ഷമക്ക് ഇസ്ലാം നല്‍കുന്ന പ്രാധാന്യം നാം മനസ്സിലാക്കി. ആയതിനാല്‍ അല്ലാഹു കല്പിച്ച പ്രകാരം ക്ഷമ അവലംബിച്ച് കൊണ്ട് അല്ലാഹുവിന്റെ മതം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാനും, അത് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുവാനും നാം ശ്രമിക്കുക. അതിന്റെ പാതയില്‍ നമുക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളില്‍ ക്ഷമയവലംബിക്കുക, അല്ലാഹു അതിന്ന് തൗഫീഖ് നല്‍കട്ടെ. ആമീന്‍

കടപ്പാട്: സയ്യിദ് സഹ്ഫര്‍ സ്വാദിഖ്

21 February, 2008

Pharaoh - فـــــــــرعـون ഫിര്‍ഔന്‍

വെറും 200 വര്‍ഷങ്ങള്‍ക്കു (1898??!!) മുമ്പ് മാത്രം കണ്ടെത്തിയ മമ്മി എങ്ങിനെയാണ് 1400 വര്‍ഷങ്ങള്‍ മുന്നെ നിലകൊള്ളുന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്:


മനുഷ്യവര്‍ഗ്ഗത്തിന് അല്ലാഹു (ദൈവം) ഖുര്‍ആനിലൂടെ നല്‍കിയ മുന്നറിയിപ്പ് ഇപ്പോഴും നിലനില്‍ക്കുന്ന ഒരു തെളിവുമായി ചിന്താ ശക്തി നഷ്ടപ്പെടാത്തവര്‍ക്കു വേണ്ടി ഇവിടെ സമര്‍പ്പിക്കുന്നു

فـــــــــرعـون


أولاً هذه أقرب صوره التقطت لمومياء فرعون ( رمسيس الثاني ) .
This is the closest picture taken of Pharaoh
Ramesses II
وهذه حكاية فرعون مع فرنسا ....
Here's the story of France with Pharaoh Ramesses
عندما تسلم الرئيس الفرنسي الراحل فرانسوا ميتران زمام الحكم في فرنسا
When Francisco Mitra became the president of France in 1981
عام 1981 طلبت فرنسا من مصر في نهاية الثمانينات استضافة مومياء فرعون
France requested from the Egyptian government to host the mummy of Pharaoh

لإجراء اختبارات وفحوصات أثرية ... فتم نقل جثمان أشهر طاغوت عرفته الأرض
For the purpose of running laboratory and archeological examinations on the mummy of the most notorious dictator ever lived on earth
... وهناك عند سلم الطائرة اصطف الرئيس الفرنسي منحنياً هو
upon arrival, a very royal attendants were there including the French president himself and all ministers who bowed in honor for the mummy


ووزراؤه وكبار المسؤولين الفرنسيين ليستقبلوا فرعون وعندما انتهت مراسم الإستقبال الملكي لفرعون على أرض فرنسا .. حُملت
When the ceremony ended, the mummy was carried to a specially-designed section at the Archeology Centre of France
مومياء الطاغوت بموكب لا يقل حفاوة عن استقباله وتم نقله إلى جناح خاص في مركز الآثار الفرنسي ليبدأ بعدها أكبر علماء الآثار في فرنسا وأطباء الجراحة والتشريح دراسة تلك المومياء واكتشاف أسرارها
Were it started to be tested by the greatest French archeological and anatomical scientists in order to discover more about such a great mummy

وكان رئيس الجراحين والمسؤول الأول عن دراسة هذه المومياء هو البروفيسور
The scientists were headed by Professor Maurice Bucaille
موريس بوكاي كان المعالجون مهتمين بترميم المومياء ، بينما كان اهتمام موريس هو محاولة أن يكتشف كيف مات هذا الملك الفرعوني ،
scientists were trying to restore the mummy while Professor Maurice was mainly concerned with how did this mummy die!

وفي ساعة متأخرة من الليل ظهرت النتائج النهائية .. لقد كانت بقايا الملح العالق في جسده أكبر دليل على أنه مات غريقا ، وأن جثته استخرجت من البحر بعد غرقه فورا ، ثم اسرعوا بتحنيط جثته لينجو بدنه
the final report of the scientists was released late at night which states that the remaining salt in the mummy i s a n overt evidence that it was drawn in the sea, and the body was rescued very shortly where it was immediately embalmed to be saved

لكن أمراً غريباً مازال يحيره وهو كيف بقيت هذه الجثة أكثر سلامة من غيرها رغم أنها استُخرجت من البحر !
An amazing thing was still confusing Professor Maurice is that how could this body possibly be safer than any other mummy despite being taken out of the sea up until this time


كان موريس بوكاي يعد تقريراً نهائيا عما كان يعتقده اكتشافاً جديداً في انتشال جثة فرعون من البحر
Professor Maurice was writing his final report on what he thought would be a new discovery about saving Pharaoh's body immediately after his death and embalming it

وتحنيطها بعد غرقه مباشرة ، حتى همس أحدهم في أذنه قائلا : لا تتعجل .... فإن المسلمين يتحدثون عن غرق هذه المومياء
And there, someone whispered to him that Muslims claim to know something about the drowning of this mummy
ولكنه استنكر بشدة هذا الخبر واستغربه ، فمثل هذا الإكتشاف لا يمكن معرفته إلا بتطور العلم الحديث وعبر أجهزة حاسوبية حديثة بالغة الدقة
yet the Professor firmly denied such thing saying that it's impossible to discover this without the development of science and without using his high-tech and complicated laboratories and computers

، فقال له أحدهم إن قرآنهم الذي يؤمنون به يروي قصة عن غرقه وعن سلامة جثته بعد الغرق ، فازداد ذهولا وأخذ يتساءل .. كيف هذا وهذه المومياء لم تُكتشف إلا في عام 1898 ، أي قبل مائتي عام تقريبا ، بينما قرآنهمموجود قبل أكثر من ألف وأربعمائة عام؟ وكيف يستقيم في العقل هذا ،والبشرية جمعاء وليس العرب فقط لم يكونوا يعلمون شيئا عن قيام قدماء المصريين بتحنيط جثث الفراعنة إلا قبل عقود قليلة من الزمان فقط؟

to his surprise, he was told that Muslims believe in a book called "Quran" and this Quran narrates the story of Pharaoh's drowning and ensures the safety of his body after his death as to be a Sign to mankind. The Professor couldn't believe his own ear s a nd started to wonder:

How can a book existed 1400 year s a go speak about the mummy that was only found 200 year s a go, in 1898 ??!!

How can that be possible while the ancient Egyptian heritage was discovered only a few decade s a go and no one knew about it before??!!


جلس موريس بوكاي ليلته محدقا بجثمان فرعون يفكر بإمعان عما همس به صاحبه له من أن قرآن المسلمين يتحدث عن نجاة هذه الجثة بعد الغرق ..بينما كتابهم المقدس يتحدث عن غرق فرعون أثناء مطاردته لسيدنا موسى عليه السلام دون أن يتعرض لمصير جثمانه .. وأخذ يقول في نفسه : هل

The Professor sat down pondering on what he was told
about the book of Muslims while his Holy Book narrates only the drowning of Pharaoh without saying anything about his body

يُعقل أن يكون هذا المحنط أمامي هو فرعون الذي كان يطارد موسى؟ وهل يعقل أن يعرف محمدهم هذا قبل أكثر من ألف عام؟
"Is it possible that this mummy in front of me is the one who was chasing Moses ??!!"

"Is it possible that Muhammad knew this 1400 year s a go ??!!"

لم يستطع موريس أن ينام ، وطلب أن يأتوا له بالتوراة ، فأخذ يقرأ في التوراة قوله : فرجع الماء وغطى مركبات وفرسان جميع جيش فرعون الذيدخل وراءهم في البحر لم يبق منهم ولا واحد .. وبقي موريس بوكاي حائراً فحتى الإنجيل لم يتحدث عن نجاة هذه الجثة وبقائها سليمة
The Professor couldn't sleep that night till they brought him the Old Testament where he read: "the sea drowned Pharaoh and hi s a rmy, no one else was left alive" He was surprised that the Holy Book didn't mention about the destiny of the body and that it will be saved
بعد أن تمت معالجة جثمان فرعون وترميمه أعادت فرنسا لمصر المومياء ، ولكن موريس لم يهنأ له قرار ولم يهدأ له بال منذ أن هزه الخبر الذي يتناقله المسلمون عن سلامة هذه الجثة ، فحزم أمتعته وقرر السفر لبلادالمسلمين لمقابلة عدد من علماء التشريح المسلمين وهناك كان أول حديث تحدثه معهم عما اكشتفه من نجاة جثة فرعون بعد
When the scientists were done with the mummy, France retuned it to Egypt , but Professor Maurice couldn't rest for a moment since he was told that Muslims know about the safety of the body. So, he decided to travel and meet anatomy Muslim scientist s a nd there he spoke about his discovery of the safety of the mummy after its death in the sea and so on.
الغرق ... فقام أحدهم وفتح له المصحف وأخذ يقرأ لهقوله تعالى : (فاليوم ننجيك ببدنك لتكون لمن خلفك آية .. وإن كثيرا من الناس عن آياتنا لغافلون).
سورة يونس: آية 92.
لقد كان وقع الآية عليه شديدا .. ورجت له نفسه رجة جعلته يقف أمام الحضور ويصرخ بأعلى صوته : لقد دخلت الإسلام وآمنت بهذا القرآن رجع موريس بوكاي إلى فرنسا بغير الوجه الذى ذهب به .. وهناك مكث عشر

One of the Muslim scientist stood up and simply opened the Quran and pointed to the Professor at one verse:

"This day shall We save you in your body, that you may be a Sign to those who come after you! But verily, many among mankind are neglectful of Our Signs"
(Quran 10:92)

The Professor was struck when he read that and immediately stood in front of the crowd and said loudly: "I believe in Islam, I believe in Quran"

Then he went back to France with a different face he traveled with.
سنوات ليس لديه شغل يشغله سوى دراسة مدى تطابق الحقائق العلمية والمكتشفة حديثا مع القرآن الكريم ، والبحث عن تناقض علمي واحد مما يتحدث به القرآن ليخرج بعدها بنتيجة قوله تعالى : لا يأتيه الباطل من بين يديه ولا من خلفه تنزيل من حكيم حميد
In France , he dedicated 10 years investigating the scientific discoverie s a nd comparing them with the Quran and trying to come up with one scientific contradiction with the Quran. Finally he quoted one verse from the Quran to be his conclusion:

"No falsehood can approach it (this book) from before or behind it: it is sent down by One Full of Wisdom, Worthy of all praise"
(Quran 41:42)

كان من ثمرة هذه السنوات التي قضاها الفرنسي موريس أن خرج بتأليف كتاب عن القرآن الكريم هز الدول الغربية قاطبة ورج علماءها رجا ، لقد كانعنوان الكتاب : القرآن والتوراة والإنجيل والعلم .. دراسة الكتب المقدسة في ضوء المعارف الحديثة

A s a result of all years of his research, Professor Maurice wrote a book that shook all Europe , especially the scientists there

"Quran, Torah, Bible and Science:
A Study of the Holy Books in the Light of Modern Science" من أول طبعة له نفدAll copies were sold out at a very short time

سبق وأن زرت بنفسي المتحف الفرعوني في القاهرة ودهشت حقيقة من توافد الأولوف من السياح من جميع أقطار المعمورة لمشاهدة المومياء، ولكن مع الأسف كثير منهم يجهلون حقيقة الدرس الذي من اجله حفظ الله تعالى جسد فرعون وهو إنذار كل من يكذب الله تعالى ورسله صلوات الله عليهم
I personally visited the Qairo Museum where the mummy is preserved and there you get astonished at the scenery of thousands of people from all over the world visiting the place everyday , unfortunately, many of the tourists there would think: "Woow, look at that! Amazing!! So nice to see people of all times!! Without realizing the intended lesson that Allah has kept this body a Sign to all mankind of anyone who denies Allah and His messengers.

In another chapter in the Quran:

"When Moses came to them with Our clear Signs, they said: This is nothing but sorcery faked up: never did we hear the like among our fathers of old!

Moses said: "My Lord knows best who it is that comes with guidance from Him and whose end will be best in the Hereafter: certain it is that the wrong-doers will not prosper.

"Pharaoh said: "O Chiefs! No god do I know for you but myself: therefore, O Haman! Light me a (kiln to bake bricks) out of clay, and build me a lofty palace, that I may mount up to the god of Moses: but as far as I am concerned, I think (Moses) i s a lair!"

And he wa s a rrogant and insolent in the land, beyond reason, - he and his hosts: they thought they would not have to return to Us!

So We seized hi s a nd his hosts, and We flung them into the sea: now behold what was the end of those who did wrong!

And We made them (but) leaders inviting to the Fire; and on the Day of Judgment no help shall they find.

In this world We made a curse to follow them: and on the Day of Judgment they will be among the loathed (and despised)."
(Quran 28: 36-42)

So now,
"Has not the time arrived for the Believers that their hearts in all humility should engage in the remembrance of Allah and the Truth which has been revealed to them, and that they should not become like those to whom was given Revelation aforetime, but long ages passed over them and their hearts grew hard? For many among them are rebellious transgressors.

Know you (all) that Allah gives life to the earth after its death! Already have We shown the Signs plainly to you, that you may learn wisdom.

For those who give in charity, men and women, and loan to Allah a Beatiful Loan, it shall be increased manifold (to their credits), and they shall have (besides) a liberal reward.

And those who believe in Allah and His messengers- they are the Sincere (lovers of Truth), and the Witnesses (who testify), in the eyes of their Lord: they shall have their Reward and their Light.

But those who reject Allah and deny Our Signs,- they are the companions of Hell-Fire "
Quran 57: 16-19

ചിന്തിക്കുന്നവര്‍ക്ക് വേണ്ടി (ഒരു ചെറിയ നല്ല കഥ)

The train has started moving. It is packed with people of all ages, mostly with the working men and women and young college guys and gals. Near the window, seated a old man with his 30 year old son. As the train moves by, the son is overwhelmed with joy as he was thrilled with the scenory outside..

30 year old son asks " See dad, the scenory of green trees moving away is very beautiful"

This behaviour from a thirty year old son made the other people feel strange about him. Every one started murmuring something or other about this son."This guy seems to be a krack.." newly married Anup whispered to his wife.

Suddenly it started raining... Rain drops fell on the travellers through the opened window. The 30 year old son , filled with joy
" see dad, how beautiful the rain is .."

Anup's wife got irritated with the rain drops spoiling her new suit.

Anup says to old man ," cant you see its raining, you old man, if ur son is not feeling well get him soon to a mental asylum..and dont disturb public henceforth"

The old man hesitated first and then in a low tone replied "We are on the way back from hospital, my son got discharged today morning , he was a blind by birth,last week only he got his vision, these rain and nature are new to his eyes.. Please forgive us for the inconvenience caused..."

The things we see may be right from our prespective until we know the truth. Bt when we know the truth our reaction to that will hurt even us. So try to understand the problem better before taking a harsh action.

Patience, Perseverance, and Prayer

During times of deep trial, despair, and sadness, Muslims seek comfort and guidance in the words of Allah in the Qur'an. Allah reminds us that all people will be tried and tested in life, and calls upon Muslims to bear these trials with "patient perseverance and prayer." Indeed, Allah reminds us that many people before us have suffered and had their faith tested; so too will we be tried and tested in this life.

There are dozens upon dozens of verses that remind Muslims to be patient and trust in Allah during these times of trial. Among them:



"Seek Allah's help with patient perseverance and prayer. It is indeed hard except for those who are humble." (2:45)



"Oh you who believe! Seek help with patient perseverance and prayer, for God is with those who patiently persevere." (2:153)


"Be sure We shall test you with something of fear and hunger, some loss in goods, lives, and the fruits of your toil.

But give glad tidings to those who patiently persevere. Those who say, when afflicted with calamity, 'To Allah we belong, and to Him is our return.' They are those on whom descend blessings from their Lord, and mercy. They are the ones who receive guidance." (2:155-157)


"Oh you who believe! Persevere in patience and constancy. Vie in such perseverance, strengthen each other, and be pious, that you may prosper." (3:200)



"And be steadfast in patience, for verily Allah will not suffer the reward of the righteous to perish." (11:115)



"Be patient, for your patience is with the help of Allah." (16:127)



"Patiently, then, persevere - for the Promise of Allah is true, and ask forgiveness for your faults, and celebrate the praises of your Lord in the evening and in the morning." (40:55)



"No one will be granted such goodness except those who exercise patience and self-restraint, none but persons of the greatest good fortune." (41:35)



"Verily man is in loss, except such as have faith, and do righteous deeds, and join together in the mutual enjoining of truth, and of patience and constancy." (103:2-3)



As Muslims, we should not let our emotions get the better of us. It is certainly difficult for a person to look at the tragedies of the world today and not feel helpless and sad. But believers are called to put their trust in their Lord, and not to fall into despair or hopelessness. We must continue to do what Allah has called us to do: put our trust in Him, perform good deeds, and stand as witnesses for justice and truth.


"It is not righteousness that you turn your faces towards East or West.
But it is righteousness to believe in Allah and the Last Day,
And the Angels, and the Book, and the Messengers;
To spend of your substance, out of love for Him,
For your kin, for orphans, for the needy,
for the wayfarer, for those who ask, and for the ransom of slaves;
To be steadfast in prayer
And give in charity;
To fulfill the contracts which you have made;
And to be firm and patient, in pain and adversity
And throughout all periods of panic.
Such are the people of truth, the God-fearing.
(Qur'an 2:177)

Verily, with every difficulty there is relief.
Verily, with every difficulty there is relief.
(Qur'an 94:5-6)

17 February, 2008

Lying is the root to all sins

Prophet's Advice


Once a man came to the Prophet Muhammad(Sallallahu eleyhi wa sallam) and said,
O Prophet of Allah, i have many bad habits.
Which one of them should i give up first?

The Prophet (Sallallahu eleyhi wa sallam) said, Give up telling lies first and always speak the truth.

The man promise to do so and returned home.

At night the man was about to go out to rob. Before setting out, he thought for a moment about the promise he made with the Prophet(Sallallahu eleyhi wa sallam).

If tomorrow Prophet(Sallallahu eleyhi wa sallam) ask me where i have been, what shall i say? But nor can i lie. If tell the truth, every one start hating me and call me a robber.
I would be punished for robbing'.

So the man decided not to steal that night, and gave up this bad habit.

Next the he intended to drink wine, when he was about to do so, he said to himself, what shall i say to the Prophet(Sallallahu eleyhi wa sallam), if he ask me what i did during the day?
I can not tell a lie, and if i tell the truth, people will hate me because Muslim is not allowed to drink wine'.

In this way, whenever the man thought to do something wrong, he remember his promise to speak the truth all the times.

One by one, he gave up all his bad habits and became a good Muslim and a very good person.

We learn from this that lying is the root to all sins and bad habits and giving up the bad habits will help us to become better Muslim and better person.

17 January, 2008

ആരാണ് യേശു ക്രിസ് തു

യേശു ക്രിസ് തു ആരായിരുന്നു?

ക്രിസ് തു വ്യഭിചാര പുത്രനാണെന്നാണ് യഹൂദന്മാരുടെ വാദം.
യേശു ത്രിയേക ദൈവത്തിലെ ഒരു ആളത്വമായ ദൈവപുത്രനാണെന്നാണ് ക്രൈസ്തവര്‍ വിശ്വസിക്കുന്നത്.
ഈസാ മസീഹ് ഇസ്രായീല്യരിലേക്ക് അയക്കപ്പെട്ട ഒരു പ്രവാചകനാണെന്നാണ് ഇസ്ലാമിക പ്രമാണങ്ങള്‍ വ്യക്തമാക്കുന്നത്.
ക്രിസ്തു സ്വയം താനാരാണെന്നാണ് അവകാശപ്പെട്ടത്? ഇതാണ് ആദ്യമായി പരിശോധിക്കപ്പെടേണ്ട്ത്.
ത്രിയേക ദൈവത്തിലെ ഒരു വ്യക്തിത്വമാണ് താനെന്ന് ക്രിസ്തു വാദിച്ചിട്ടുണ്ടോ? വാദിച്ചിട്ടുണ്ടെന്നതിന് ബൈബിളില്‍ വല്ല തെളിവുമുണ്ടോ? നാം പരിശോധിക്കുക.

പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്

മത്തായിയുടെ സുവിശേഷത്തിലെ താഴെ പറയുന്ന വചനം ത്രിത്വത്തിന് തെളിവായുദ്ധരിക്കപ്പെടാറുണ്ട്. 'ആകയാല്‍ നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്ക് ജ്ഞാനസ്നാനം നല്‍കുവിന്‍' (മത്തായി 28:19:20).

ഈ വചനം ത്രിത്വത്തിനുള്ള തെളിവല്ല, ത്രിത്വത്തെ വിമര്‍ശിക്കുവാനുതകുന്ന സൂക്തമത്രെ. ഈ വചനപ്രകാരം പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്ന് അസ്തിത്വങ്ങള്‍ ഉണ്ടെന്ന് മാത്രമാണ് തെളിയുന്നത്. അവര്‍ മൂന്നുപേരും ഒന്നാണെന്ന് മനസ്സിലാകുന്നില്ല അവര്‍ മൂന്നും ഏക ദൈവത്തിന്റെ ആളത്വങ്ങളാണെങ്കില്‍ പ്രസ്തുത വസ്തുത ഈ സൂക്തത്തിലൂടെ വ്യക്തമായും ക്രിസ്തു പ്രഖ്യാപിക്കുമായിരുന്നു. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്ന് വ്യക്തിത്വങ്ങളെയും കുറിച്ച് പഠിപ്പിച്ച ക്രിസ്തു എന്തേ ഇവ മൂന്നും ഏകദൈവത്തിന്റെ ആളത്വങ്ങളാണ് എന്നു പറഞ്ഞില്ല? ഇവ മൂന്നും ഒന്നായിരുന്നുവെങ്കില്‍ ആ സത്യം ക്രിസ്തു ജനങ്ങളില്‍നിന്നും മറച്ചു വെച്ചുവെന്നോ? ഇല്ല, ഒരിക്കലും അതുണ്ടായിട്ടില്ല. സത്യത്തിന്റെ പ്രവാചകനായി വന്ന മിശിഹ ജനങ്ങളില്‍നിന്നും അദ്ദേഹത്തിനറിയാമായിരുന്ന, രക്ഷക്കുതകുന്ന ഒരു കാര്യവും മറച്ചുവെച്ചിട്ടില്ല. സത്യവും വഴിയും കാണിച്ചുതന്ന അദ്ദേഹം നിത്യജീവന്‍ നേടാനാവശ്യമായ ഒരു വിശ്വാസവും ജനങ്ങളോട് പറയാതിരുന്നിട്ടില്ല. എന്നാല്‍, ത്രിത്വത്തെക്കുറിച്ച്, ഒരിക്കല്‍ പോലും യാതൊരു സൂചനയും അദ്ദേഹം നല്‍കിയിട്ടില്ല. അതില്‍നിന്നുതന്നെ ത്രിത്വ സങ്കല്പം നിത്യജീവന്‍ നേടാനാവശ്യമായ വിശ്വാസപ്രമാണങ്ങളില്‍ പെടുന്നില്ലെന്ന വസ്തുത സുതാരം വ്യക്തമാകുന്നു.

ഞാനും പിതാവും ഒന്നുതന്നെ

'ഞാനും പിതാവും ഒന്നു തന്നെ'യെന്ന (യോഹന്നാന്‍ 10:30) ക്രിസ്തു പറഞ്ഞിട്ടില്ലേയെന്നും അതില്‍നിന്നും അദ്ദേഹവും പിതാവും ഏകദൈവത്തിന്റെ അംശങ്ങളാണെന്ന് മനസ്സിലാക്കിക്കൂടെയെന്നും ചിലര്‍ ചോദിക്കാറുണ്ട്. നമുക്ക് ഈ വചനം പൂര്‍ണമായി പരിശോധിക്കുക. 'എന്റെ ആടുകള്‍ എന്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു. ഞാന്‍ അവക്ക് നിത്യജീവന്‍ നല്‍കുന്നു. അവ ഒരിക്കലും നശിച്ചുപോവുകയില്ല. അവയെ എന്റെ അടുക്കല്‍നിന്ന് ആരും പിടിച്ചെടുക്കുകയില്ല. അവയെ എനിക്ക് നല്‍കിയ പിതാവ് എല്ലാവരെയുംകാള്‍ വലിയവനാണ്. പിതാവിന്റെ കൈയില്‍നിന്ന് അവയെ പിടിച്ചെടുക്കാന്‍ ആര്‍ക്കും കഴിയില്ല. ഞാനും പിതാവും ഒന്നാണ്’.

ഈ വചനത്തിലെവിടെയും ദൈവികസത്തയുടെ ത്രിഭാവങ്ങളില്‍പെട്ടതാണ് യേശുവും പിതാവുമെന്ന വാദത്തിന് ഉപോല്‍ബലകമായ ഒരു സൂചനപോലുമില്ല പിന്നെ ഇവിടെ ഞാനും ദൈവവും ഒന്നാണ് എന്ന് പറഞ്ഞതെന്തിനാണ്?
യോഹന്നാന്‍ സുവിശേഷത്തില്‍ മറ്റൊരു വചനം ശ്രദ്ധിക്കുക.
'അവരെല്ലാവരും ഒന്നായിരിക്കാന്‍ വേണ്ടി പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്ന് ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. മഹത്വം അവക്ക് ഞാന്‍ നല്‍കിയിരിക്കുന്നു. അവര്‍ പൂര്‍ണമായും ഒന്നാകേണ്ടതിന് ഞാന്‍ അവരിലും അവിടുന്ന് എന്നിലും ആയിരിക്കുന്നു' (യോഹന്നാന്‍ 17:21-23)

ഈ വചനത്തില്‍ ദൈവവും ക്രിസ്തുവും മാത്രമല്ല അദ്ദേഹത്തിന്റെ അനുയായികളുംകൂടി ഒന്നാണെന്ന് പറഞ്ഞിരിക്കുന്നു. മുകളില്‍ പറഞ്ഞ 'ഞാനും പിതാവും ഒന്നുതന്നെ'യെന്ന ക്രിസ്തുവചന പ്രകാരം ക്രിസ്തു ദൈവിക വ്യക്തിത്വങ്ങളിലൊന്നാണെന്ന് വാദിക്കുകയാണെങ്കില്‍ മുകളില്‍ പറഞ്ഞ വചനപ്രകാരം ക്രിസ്തുശിഷ്യന്മാര്‍കൂടി ദൈവത്തിന്റെ സത്തയില്‍ സ്ഥിതി ചെയ്യുന്നവരാണെന്ന് പറയേണ്ടിവരും, അപ്പോള്‍ സത്തയിലുള്ള ഏകത്വമല്ല ഈ വചനങ്ങളൊന്നും വ്യക്തമാക്കുന്നത്. പ്രസ്തുത ആശയത്തിന്മേലുള്ള ഐകരൂപമത്രെ. ഇവിടെ ഒന്ന് എന്ന തര്‍ജ്ജമ നല്‍കിയിരിക്കുന്ന്ത് ഗ്രീക്കിലെ 'ഹെന്‍' (HEN) എന്ന പദത്തിനാണ്. പ്രസ്തുത പദം സത്തയിലെ ഏകത്വത്തെയല്ല. സഹകരണത്തിലെ (Co-operation) ഏകത്വത്തെയാണ് കുറിക്കുന്നത്.

'ഞങ്ങള്‍ രണ്ടുപേരും ഒറ്റക്കെട്ടാണ്' എന്ന് മലയാളത്തില്‍ പ്രയോഗിക്കാറുള്ളതുപോലുള്ള ഒരു പ്രയോഗം മാത്രമാണ്. 'ഞാനും ദൈവവും ഒന്നാണ്' എന്ന ക്രിസ്തുവിന്റെ വചനം ഉള്‍ക്കൊള്ളു ന്നത്. ദൈവത്തിന്റെ വചനങ്ങള്‍ പ്രബോധനം ചെയ്യുന്ന ക്രിസ്തുവും പിതാവും ഒന്നുംതന്നെ. അവ സ്വീകരിച്ച് നിത്യജീവന്‍ നേടിയെടുക്കുന്നതിലൂടെ ക്രിസ്തുശിഷ്യന്മാരും ആ കൂട്ടായ്മയിലെ അംഗങ്ങളാകുന്നു. പിതാവും പ്രവാചകനും അപ്പോസ്തല്‍ന്മാരും ചേര്‍ന്ന കൂട്ടായ്മയാണത്.

എന്നെക്കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു.

'എന്നെക്കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു'വെന്ന് (യോഹന്നാന്‍ 14:9) യേശു പറഞ്ഞതില്‍നിന്നും അദ്ദേഹം ദൈവമാണെന്ന് മനസ്സിലാക്കാമെന്ന് ചിലര്‍ വാദിക്കുന്നു. ദൈവത്തെ മനുഷ്യന് കാണാന്‍ കഴിയുമോ? ഇല്ലെന്നാണ് വസ്തുത. ഈ വസ്തുതയിലേക്ക് പുതിയ നിയമവും പഴയ നിയമവും വെളിച്ചം വീശുന്നുണ്ട്. യഹോവ മോശയോട് പറഞ്ഞതായി പുറപ്പാട് പുസ്തകം രേഖപ്പെടുത്തുന്നത് കാണുക: 'എന്നാല്‍ നിനക്ക് എന്റെ മുഖം കാണാനാവില്ല. എന്നെ കാണുന്ന മനുഷ്യന്‍ ജീവനോടെ ഇരിക്കയില്ല' (പുറപ്പാട് 33:20). ക്രിസ്തു ദൈവമാണെങ്കില്‍ അദ്ദേഹത്തെ ജനങ്ങള്‍ക്ക് കാണാന്‍ കഴിയുമായിരുന്നില്ല. ക്രിസ്തുവാകട്ടെ ജനങ്ങള്‍ കണ്ടും ജനങ്ങളെ കണ്ടുമാണ് ജീവിച്ചത്.

'എന്നെക്കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു'വെന്ന് പറഞ്ഞതിന്റെ വിവക്ഷയെന്താണ്? ഈ വചനം പൂര്‍ണമായി പരിശോധിക്കുക. 'ഫിലിപ്പോസ് അവനോട് കര്‍ത്താവേ പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചു തരേണം. എന്നാല്‍ ഞങ്ങള്‍ക്കതുമതി എന്നു പറഞ്ഞു. യേശു അവനോട് പറഞ്ഞു: "ഞാന്‍ ഈ കാലം നിങ്ങളോട് കൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പോസെ! എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു. പിന്നെ പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചു തരേണം എന്നു നീ പറയുന്നത് എങ്ങനെ? (യോഹന്നാന്‍ 14:8,9). ദൈവത്തെ ആര്‍ക്കും ഒരു നാളും കാണുവാന്‍ കഴിയില്ലെന്നതും യേശുവിലൂടെ ദൈവത്തെ അറിയുകയാണ് ചെയ്യേണ്ടതെന്നും വ്യക്തമാക്കുകയാണ് ക്രിസ്തു ഇവിടെ ചെയ്യുന്നത്.

യോഹന്നാന്‍ തന്നെ പറയുന്നത് നോക്കുക: 'ദൈവത്തെ ആരും ഒരു നാളും കണ്ടിട്ടില്ല. പിതാവിന്റെ മടിയില്‍ ഇരിക്കുന്ന ഏകജാതനായ പത്രന്‍ അവനെ വളിപ്പെടുത്തിയിരിക്കുന്നു' (യോഹന്നാന്‍ 1:18) വചനം പ്രത്യേകം ശ്രദ്ധിക്കുക: 'ദൈവത്തെ ആരും ഒരു നാളും കണ്ടിട്ടില്ല'യെന്നാണ് പ്രയോഗിക്കപ്പെട്ടിരിക്കുന്നത്. ഇത് ക്രിസ്തുവിനും ശേഷം നടന്ന രചനയാണെന്നതില്‍ രണ്ടിഭിപ്രായമില്ല. ക്രിസ്തുവിനെ ജനങ്ങള്‍ കണ്ടിരുന്നുവെന്ന് അറിയാവുന്ന യോഹന്നാന്‍ വിശ്വസിച്ചിരുന്നില്ലെന്നര്‍ത്ഥം. 'ദൈവത്തെ'യെന്ന പദപ്രയോഗത്തില്‍ ക്രിസ്തു ഉള്‍പ്പെടുന്നില്ല. തീര്‍ച്ച. യോഹന്നാന്‍ ത്രിയേക ദൈവ സങ്കല്പത്തെക്കുറിച്ച് ഒന്നുമറിയാത്തയാളായിരുന്നുവെന്ന് വ്യക്തം.

ദൈവിക സത്യങ്ങള്‍ വെളിപ്പെടുന്നത് യേശുവിലൂടെയാണ്. കാരണം അദ്ദേഹം ദൈവത്തിന്റെ പ്രവാചകനാണ്. അതുകൊണ്ടുതന്നെ, യേശുവിനെ അറിഞ്ഞവന്‍ ദൈവത്തെ അറിഞ്ഞിരിക്കുന്നു. 'പുത്രന്‍ അവനെ (ദൈവത്തെ) വെളിപ്പെടുത്തിയിരിക്കുന്നുവെന്നര്‍ത്ഥം (യോഹന്നാന്‍ 1:18). ഇതാണ് എന്നെക്കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നുവെന്ന ക്രിസ്തു വചനത്തിന്റെ പൊരുള്‍. നിങ്ങള്‍ കേള്‍ക്കുന്ന വചനം എന്റേതല്ല' എന്നെ അയച്ച പിതാവിന്റേതത്രെയെന്ന് (യോഹന്നാന്‍ 14:24) ക്രിസ്തു പറയുമ്പോഴും ഈ ആശയം മാത്രമാണുള്‍ക്കൊള്ളുന്നത്.

ദൈവപുത്രന്‍

ക്രിസ്തു ദൈവപുത്രനാണെന്ന് സ്വയം വിശേഷിപ്പിക്കുകയും ശിഷ്യന്മാര്‍ അങ്ങനെ വിളിക്കുന്നതിനെ നിരുല്‍സാഹപ്പെടുത്താതിരിക്കുകയും ചെയ്തുട്ടുണ്ടെന്നതിനാല്‍ അദ്ദേഹത്തില്‍ ദിവ്യത്വമുണ്ടെന്നാണ് മറ്റൊരു വാദം. ബൈബിള്‍ ദൈവപുത്രന്‍ എന്ന് സംബോധന ചെയ്യുമ്പോള്‍ അതെന്ത് അര്‍ത്ഥമാക്കുന്നുവെന്ന് ആദ്യമായി പരിശോധിക്കണം. ദൈവത്താല്‍ പ്രത്യേകം നിയുക്തനായ മനുഷ്യനെന്ന് മാത്രമാണ് ദൈവപുത്രനെന്ന പദത്തിന്റെ ബൈബിളിയമായ വിവക്ഷ. 'ദൈവാത്മാവ് നടത്തുന്നവര്‍ ഏവരും ദൈവത്തിന്റെ മക്കള്‍ ആകുന്നു' (റോമാ 8:14)വെന്നാണ് പൗലോസ് എഴുതുന്നത്.

'ദൈവപുത്രന്‍' എന്ന വിശേഷണം ദൈവത്തിന്റെ പ്രത്യേകക്കാരെ ഉദ്ദേശിച്ചുകൊണ്ടുമാത്രമാണ്. പുതിയ നിയമത്തിലും പഴയ നിയമത്തിലും പ്രയോഗിച്ചിരിക്കുന്നത്. ക്രിസ്തുതന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. 'ദൈവത്തിന്റെ വചനം ലഭിച്ചവരെ അവന്‍ ദേവന്മാര്‍ എന്നു വിളിച്ചുവെങ്കില്‍ ഞാന്‍ ദൈവപുത്രനാണ് എന്ന് പറഞ്ഞുകൊണ്ട് പിതാവ് അഭിഷേകം ചെയ്തു ലോകത്തിലേക്ക് അയച്ച എന്നെപ്പറ്റി, നീ ദൈവദൂഷണം നടത്തുന്നുവെന്ന് നിങ്ങള്‍ പറയുന്നുവോ? (യോഹന്നാന്‍ 10:35, 36) ദൈവവചനം നല്‍കപ്പെട്ട ഇസ്രായീല്യരെ ദൈവം ദേവന്മാര്‍ എന്നു സംബോധന ചെയ് തതുപോലെയാണ് ലോകത്തിലേക്ക് മാര്‍ഗദര്‍ശിയായി അയക്കപ്പെട്ട പ്രവാചകനായ ക്രിസ്തുവിനെ 'ദൈവപുത്രന്‍' എന്ന് വിളിക്കുന്നതെന്നര്‍ത്ഥം.

പഴയ നിയമം മുതല്‍ക്കേ 'ദൈവപുത്രന്‍' എന്ന സംബോധന രീതി നിലനിന്നിരുന്നതായി കാണാന്‍ കഴിയും യാക്കോബും സോളമനും എഫ്രയീമും ദാവീദുമെല്ലാം പഴയ നിയമത്തിന്റെ ഭാഷയില്‍ ദൈവപുത്രന്മാരാണ്.

'കര്‍ത്താവ് പറയുന്നു: ഇസ്രായീല്‍ എന്റെ പുത്രനാണ്. എന്റെ ആദ്യജാതന്‍ (പുറപ്പാട് 4:22).

'ഞാന്‍ അവന് (സോളമന്) പിതാവും അവന്‍ എനിക്ക് പുത്രനുമായിരിക്കും (സാമുവല്‍ 7:14).

'ഞാന്‍ ഇസ്രായീലിനു പിതാവാണ്. എഫ്രായീം എന്റെ ആദ്യജാതനും (യിരെമ്യാവ് 3:19)

'നീ (ദാവീദ്) എന്റെ പുത്രനാണ്: ഇന്ന് ഞാന്‍ നിനക്ക് ജന്മം നല്‍കി' (സങ്കീര്‍ത്തനങ്ങള്‍ 2:7)

ദൈവപുത്രനെന്ന് സംബോധന ചെയ്യപ്പെട്ടത് കൊണ്ടു മാത്രം ക്രിസ്തു ത്രിയേക ദൈവത്തിലെ ഒരു ആളത്വമാണെന്ന് വാദിക്കുകയാണെങ്കില്‍ പഴയ നിയമത്തില്‍ ദൈവപുത്രനെന്ന് സംബോധന ചെയ്യപ്പെട്ട പൂര്‍വ പ്രവാചകന്മാരെല്ലാം ദൈവിക സത്തയിലെ ആളത്വങ്ങളാണെന്ന് സമ്മതിക്കേണ്ടി വരും. ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ മുഴുവന്‍ ദൈവപുത്രന്മാരാണെന്നാണ് പുതിയ നിയമ ഭാഷ്യം യോഹന്നാന്‍ എഴുതുന്നു: ' എന്നാല്‍ തന്റെ കൈകൊണ്ട് തന്റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാനുള്ള അവകാശം അവന്‍ കൊടുത്തു' (യോഹന്നാന്‍ 1:12) യേശു ദൈവപുത്രനായതിനാല്‍ ത്രിയേക ദൈവത്തിലെ വ്യക്തിത്വമാണെങ്കില്‍, ദൈവപുത്രന്മാരാകാന്‍ അവകാശം നല്‍കപ്പെട്ട അപോസ്തലന്മാരും പ്രസ്തുത സത്തയിലെ അംഗങ്ങളാവുമല്ലോ.

ദൈവപുത്രന്മാരെന്ന് അറിയപ്പെടുന്നവര്‍ ആരാണെന്ന് മത്തായി വ്യക്തമാക്കുന്നുണ്ട്. 'സമാധാനമുണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവപുത്രന്മാര്‍ എന്നു വിളിക്കപ്പെടും (മത്തായി 5:9) സമാധാനമുണ്ടാക്കുന്നവരെല്ലാം ദൈവിക സത്തയില്‍ ഉള്‍പ്പെടുന്നുവെന്ന് ആര്‍ക്കും വാദമില്ലല്ലോ.

അത്ഭുത ജനനം

ക്രിസ്തു താന്‍ ദൈവമാണെന്നോ ത്രിയേഗ ദൈവത്തിലെ ഒരു വ്യക്തിയാണെന്നോ ജഢികാര്‍ത്ഥത്തിലുള്ള ദൈവപുത്രനാണെന്നോ വാദിച്ചിട്ടില്ലെന്ന് നാം മനസ്സിലാക്കി. പിതാവില്ലാതെ ജനിച്ചതിനാലാണ് അദ്ദേഹം ദൈവപുത്രനെന്ന് പറയുന്നതെന്ന് വാദിക്കാറുണ്ട്. എങ്കില്‍, പിതാവും മാതാവുമില്ലാതെ ജനിച്ച ആദമാണല്ലോ യേശുവിനെക്കാള്‍ യോഗ്യനായ ദൈവപുത്രന്‍! ബൈബിള്‍ ആദമിനെ ദൈവപുത്രനാണെന്ന് (ലൂക്കോസ് 3:38) പരിചയപ്പെടുത്തുന്നുമുണ്ട്. ആദമിനെക്കൂടി ദൈവപുത്രനായി അംഗീകരിച്ചുകൊണ്ട് ദൈവത്തിന്റെ സത്തയിലെ വ്യക്തിയാക്കുവാന്‍ കഴിയുമോ?
മഹാപുരോഹിതനായ മെല്‍ക്കീസദേക്കിനെക്കുറിച്ച് ബൈബിള്‍ പരിചയപ്പെടുത്തുന്നത് ആദിയു അന്ത്യവുമില്ലാത്തവനായിട്ടാണ്. സലേമിന്റെ രാജാവും അത്യുന്നതനുമായ ദൈവത്തിന്റെ പുരോഹിതനുമായ മെല്‍ക്കീസേദക്കിനെക്കുറിച്ച് പൗലോസ് എഴുതുന്നത് നോക്കുക. 'അവന് പിതാവോ മാതാവോ വംശപരമ്പരയോ ഇല്ല. അവന്റെ ദിവസങ്ങള്‍ക്ക് ആരംഭമോ അവസാനമോ ഇല്ല. (ഹെബ്രായര്‍ 7:3) പിതാവില്ലാതെ ജനിച്ചതുകൊണ്ട് ക്രിസ്തു ദൈവപുത്രനാണെന്ന് വാദിക്കുകയാണെങ്കില്‍ പിതാവും മാതാവുമില്ലാത്ത ആദിയും അന്ത്യവുമില്ലാത്ത മെല്‍ക്കിസേദക്ക് ക്രിസ്തുവിനേക്കാള്‍ ദൈവപുത്രനാകാന്‍ അര്‍ഹനാണെന്ന് സമ്മതിക്കേണ്ടിവരും. ഇങ്ങിനെ പോയാല്‍ ദൈവികസത്തയിലെ വ്യക്തിത്വങ്ങളുടെ എണ്ണം കൂടും. ത്രിയേകത്വം മഹുഏകത്വമായി മാറും!

പരിശുദ്ധ പ്രവാചകന്‍

ആരായിരുന്നു ക്രിസ്തു? ഈ ചോദ്യം ഇനിയും അവശേഷിക്കുന്നു. ദൈവമാണെന്ന ജഢികാര്‍ത്ഥത്തിലുള്ള ദൈവപുത്രനാണെന്നോ അദ്ദേഹം അവകാശപ്പെട്ടിട്ടില്ല. പിന്നെന്താണദ്ദേഹം അവകാശപ്പെട്ടത്?

ക്രിസ്തുവിനെ സംബന്ധിച്ച് പുതിയ നിയമത്തില്‍ വന്ന പ്രസ്താവനകള്‍ വായിച്ചു നോക്കൂ. അദ്ദേഹത്തിനെക്കുറിച്ച് 'ദൈവപുത്രന്‍' എന്ന സംബോധന, സുവിശേഷങ്ങളില്‍ തുലോം വിരളമാണ്. പ്രസ്തുത പ്രയോഗം കൂടുതലായി കാണപ്പെടുന്നത്, പൗലോസിന്റെ ലേഖനങ്ങളിലാണ്. സുവിശേഷങ്ങളില്‍ യേശുവിനെ സംബന്ധിച്ച് 'മനുഷ്യപുത്രന്‍' എന്ന് 63 പ്രാവശ്യം സംബോധന ചെയ്തിരിക്കുന്നു.

അതെ...ക്രിസ്തു മനുഷ്യപുത്രനായിരുന്നു. നമ്മളെ എല്ലാവരെയുംപോലെ വിശപ്പും ദാഹവും വികാര വിചാരങ്ങളുമെല്ലാമുല്ല മനുഷ്യന്‍. ദൈവത്തിന്റെ പ്രീതിക്കു വേണ്ടി തന്റെ ഇച് ഛകളെയെല്ലാം ബലിയര്‍പ്പിക്കാന്‍ തയാറായ മഹാന്‍. ഇസ്രായീല്‍ മക്കളെ സത്യത്തിന്റെ പന്ഥാവിലൂടെ നയിക്കാന്‍ ആജീവനാന്തം കഠിനമായി പരിശ്രമിച്ച പ്രവാചകന്‍, അദ്ദേഹം സംസാരിച്ചത് ദൈവത്തിന്റെ ബോധനങ്ങളായിരുന്നു. അദ്ദേഹം അത്ഭുതങ്ങള്‍ ചെയ്തു. അവ ദൈവം കാണിച്ചവയായിരുന്നു. ദൈവം പഠിപ്പിച്ചതല്ലാതെ മറ്റൊന്നും സ്വമേധയാ ചെയ്യാന്‍ തനിക്കു സാധ്യമല്ലെന്ന വസ്തുത ക്രിസ്തു വ്യക്തമാക്കുന്നുണ്ട്. 'പിതാവ് ചെയ്തു കാണുന്നതല്ലാതെ പുത്രന് സ്വന്തം ഇഷ്ടമനുസരിച്ച് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല' (യോഹന്നാന്‍ 5:19).

മനുഷ്യനായ ഒരു പ്രവാചകനായിരുന്നു ക്രിസ്തു. അബ്രഹാമിനെയും ഇസ്മായേലിനേയും യാക്കോബിനെയും മോശേയെയും യോസഫിനെയും പോലുള്ള ഒരു പ്രവാചകന്‍. അദ്ദേഹം ഇസ്രായീല്‍ മക്കള്‍ക്ക് വഴികാട്ടിയായിരുന്നു. നിഷ് കളങ്കനായിരുന്നു. സ്വന്തം മാതൃകയിലൂടെ സമൂഹത്തെ സന്മാര്‍ഗത്തിലേക്ക് നയിക്കാന്‍ ശ്രമിച്ച മഹാനായിരുന്നു. ദൈവമല്ല, ദൈവപുത്രനല്ല, ത്രിയേക ദൈവങ്ങളില്‍ ഒരുവനല്ല, പ്രവാചകന്‍ മാത്രം, മനുഷ്യനായ പ്രവാചകന്‍!

പൂര്‍ണനായ മനുഷ്യന്‍

പുതിയ നിയമം പരിശോധിക്കുക. മനുഷ്യനായ ക്രിസ്തുവിനെയാണ് നമുക്കതില്‍ കാണാന്‍ കഴിയുക. അദ്ദേഹത്തിന്റെ ജനനം മുതല്‍ക്ക് പരിശോധിച്ചാല്‍ ഒരു മനുഷ്യന്റേതില്‍നിന്ന് വ്യത്യസ്ഥമായൊരു ചിത്രം നമുക്ക് ലഭിക്കില്ല.
- അബ്രഹാമിന്റെയും ദാവീദിന്റെയും പുത്രപരമ്പരയില്‍ യേശു ജനിക്കുന്നു (ലൂക്കോസ് 2:21).
- യേശു പരിച് ഛേദനയേല്‍ക്കുന്നു (ലൂക്കോസ് 2:21)
- യേശു മുലകുടിക്കുന്നു (ലൂക്കോസ് 11:27)
- യേശു കഴുതപ്പുറത്ത് യാത്ര ചെയ്യുന്നു (മത്തായി 21:5)
- യേശു ഭക്ഷണവും പാനീയവും ഉപയോഗിക്കുന്നു (മത്തായി 11:19)
- കിടപ്പാടമില്ലാത്ത യേശു (മത്തായി 8:20)
- യേശു വസ്ത്രങ്ങളുപയോഗിക്കുന്നു (യോഹന്നാന്‍ 19:23)
- യേശുവിന് സഹോദരി സഹോദരന്മാര്‍ (മത്തായി 13:35)
- യേശുവിന് വളര്‍ച്ചക്കനുസരിച്ച് ജ്ഞാനം വര്‍ധിക്കുന്നു (ലൂക്കോസ് 21:40)
- യേശുവിന് സ്വമേധയാ ഒന്നും ചെയ്യുവാന്‍ കഴിയില്ല (യോഹന്നാന്‍ 5:30)
- യേശുവിന് അത്തിമരത്തിന്റെ ഫലദായക സമയം എപ്പോഴാണെന്നറിയില്ല (മാര്‍ക്കോസ് 11:12)
- യേശു സഹനത്തിലൂടേ അനുസരണം അഭ്യസിക്കുന്നു. (എബ്രായര്‍ 5:8)
- യേശുവിന് വിശപ്പ് അനുഭവപ്പെടുന്നു (മാര്‍ക്കോസ് 11:12)
- യേശുവിന് ദാഹം അനുഭവപ്പെടുന്നു (യോഹന്നാന്‍ 19:28)
- യേശു ഉറങ്ങുന്നു (മത്തായി 8:24)
- യേശു യാത്ര ചെയ്താല്‍ ക്ഷീണീക്കുന്നു (യോഹന്നാന്‍ 4:6)
- യേശു അസ്വസ്ഥനായി നെടുവീര്‍പ്പിടുന്നു (യോഹന്നാന്‍ 11:33)
- യേശു കരയുന്നു (യോഹന്നാന്‍ 11:35)
- യേശു ദുഃഖിക്കുന്നു (മത്തായി 26:37)
- യേശു ശക്തി പ്രയോഗിക്കുന്നു (യോഹന്നാന്‍ 2:13)
- യേശു വാളെടുക്കാന്‍ ആഹ്വാനം ചെയ്യുന്നു (ലൂക്കോസ് 22:36)
- യേശു യഹൂദ്ന്മാരെ ഭയക്കുന്നു (യോഹന്നാന്‍ 18:12, 13)
-- യേശു ഒറ്റുകൊടുക്കപ്പെടുന്നു (യോഹന്നാന്‍ 18:2)
- യേശു ബന്ധിക്കപ്പെടുന്നു (യോഹന്നാന്‍ 18:12:13)
- യേശു അപമാനിക്കപ്പെടുന്നു (മത്തായി 26:67)
- യേശുവിന് അടി കിട്ടുന്നു (യോഹന്നാന്‍ 18:12)
- യേശു മരണത്തെ ഭയക്കുന്നു (മാര്‍ക്കോസ് 14:36)
- യേശു ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു (മത്തായി 26:42).
- യേശുവിനെ ശക്തിപ്പെടുത്താന്‍ സ്വര്‍ഗത്തില്‍ നിന്നും ദൂതന്‍ പ്രത്യക്ഷപ്പെടുന്നു (ലൂക്കോസ് 22:43).

ഇനി നാം ചിന്തിക്കുക. യേശു ദൈവമാണോ അതല്ല മനുഷ്യനാണോ?

സാമാന്യബുദ്ധി പറയുന്ന ഉത്തരം അദ്ദേഹം മനുഷ്യനായിരുന്നുവെന്നാണ്. മഹാനായ പ്രവാചകന്‍!
വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞതത്രെ ശരി 'വേദക്കാരെ നിങ്ങള്‍ മതകാര്യങ്ങളില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുതു. മര്‍യമിന്റെ മകനായ മസീഹ് ഈസ അല്ലാഹുവിന്റെ ഒരു ദൂതനും മര്‍യമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്റെ വചനവും അവങ്കല്‍നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുക. ത്രിത്വം എന്ന് നിങ്ങള്‍ പറയരുത്. നിങ്ങളുടെ നന്മക്കായി നിങ്ങളതില്‍ നിന്ന് വരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധനത്രേ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്റെതാകുന്നു. കൈകാര്യകര്‍ത്താവായി അല്ലാഹുതന്നെ മതി (ഖുര്‍ആന്‍ 4:171).

ദൈവത്തിന്റെ സുവിശേഷം

യേശുക്രിസ്തു ഇസ്രായീല്യരിലേക്ക് അയക്കപ്പെട്ട ഒരു ദൈവദൂതനായിരുന്നു. 'ഇസ്രായീല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്ക് മാത്രമാണ് ഞാന്‍ അയക്കപ്പെട്ടിരിക്കുന്നത് (മത്തായി 5:24) എന്നാണ് അദ്ദേഹം പറഞ്ഞത്. ദൈവിക മാര്‍ഗത്തില്‍നിന്ന് തെറ്റിപ്പോയ ഇസ്രായീല്യരെ സത്യമതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം.

യേശുവിന് അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥമായിരുന്നു സുവിശേഷം (ഇന്‍ജീല്‍). 'സുവിശേഷം' പ്രസംഗിച്ചുകൊണ്ടാണ് അദ്ദേഹം ഇസ്രായീല്യരെ സത്യമാര്‍ഗത്തിലേക്ക് ക്ഷണിച്ചത്.

യേശു പഠിപ്പിച്ചു. 'കാലം തികഞ്ഞു. ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിക്കൂ. സുവിശേഷത്തില്‍ വിശ്വ്വസിക്കൂ (മാര്‍ക്കോസ് 1:15).

'ആദ്യമേതന്നെ സുവിശേഷം എല്ലാ ജനങ്ങളോടും പ്രസംഗിക്കപ്പെടണം' (മാര്‍ക്കോസ് 14:9).

യേശുക്രിസ്തുവിന് ദൈവം അവതരിപ്പിച്ച സുവിശേഷം ഇന്ന് എവിടെ? ബൈബിള്‍ മുഴുവന്‍ പരതിയാല്‍ നമുക്ക് യേശു പ്രസംഗിച്ച സുവിശേഷത്തെക്കുറിച്ച് ഒരു പൂര്‍ണമായ ചിത്രം കിട്ടുമോ? ഇല്ല. മത്തായിയുടെയും മാര്‍ക്കോസിന്റെയും യോഹന്നാന്റേയും സുവിശേഷങ്ങളാണ് പുതിയ നിയമത്തിലുള്ളത്. യേശുക്രിസ്തു പ്രസംഗിച്ച 'ദൈവത്തിന്റെ സുവിശേഷം' ഇന്നെവിടേ?

യേശുക്രിസ്തു പ്രസംഗിച്ച 'ദൈവത്തിന്റെ സുവിശേഷം' ഇന്ന് ഉപലബധമല്ല. മുമ്പ് അവതരിപ്പിക്കപ്പെട്ട പല ദൈവിക ഗ്രന്ഥങ്ങളെയും പോലെ അത് വിസ്മരിക്കപ്പെട്ടുപോയി.

അവതരിപ്പിക്കപ്പെട്ട അതേ രൂപത്തില്‍ നിലനില്‍ക്കുന്ന ഒരേയൊരു വേദഗ്രന്ഥം മാത്രമേയുള്ളൂ. അതാണ് വിശുദ്ധ ഖുര്‍ആന്‍. സ്വയം ദൈവികമണെന്ന് പ്രഖ്യാപിക്കുന്ന ഏക ഗ്രന്ഥവും ഖുര്‍ആനാണ്. കഴിഞ്ഞ പതിനാല് നൂറ്റാണ്ടുകളായി ലോകം കണ്ട ശാസ്ത്ര-സാങ്കേതിക വിപ്ലവങ്ങള്‍ക്കു മുമ്പില്‍ അടിപതറാതെ അജയ്യമായി നിലനില്‍ക്കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍.

തന്റെ പിന്‍ഗാമിയായി വരാനിരിക്കുന്നവനെന്ന് യേശു പ്രവചിച്ച മുഹമ്മദി(സ്വ)ലൂടെ (യോഹന്നാന്‍ 16:7-14) യാണ് ഖുര്‍ആന്‍ ലോകത്തിന് അവതരിപ്പിക്കപ്പെട്ടത്. യേശുവിനെ അനുസരിച്ച് കൊണ്ടു നിത്യജീവന്‍ നേടണമെന്ന് ആഗ്രഹിക്കുന്നവര്‍ ഖുര്‍ആനും അതു പ്രയോഗവത്കരിച്ച മുഹമ്മദി(സ്വ)ന്റെ ജീവിതവും പിന്‍പറ്റുകയാണ് വേണ്ടത്. അതാണ് ശാശ്വത വിജയത്തിന്റെ മാര്‍ഗം.

കൂടുതല്‍ പഠിക്കാന്‍
നിച്ച് ഓഫ് ട്രൂത്തുമായി ബന്ധപ്പെടുക

NICHE OF TRUTH
Kalabhavan Road, Cochin - 18
Ph: 367810
Fax: 91-484-380746.
Email: islam@nicheoftruth.org
website: www.nicheoftruth.org.

കടപ്പാട്: നിച്ച് ഓഫ് ട്രൂത്ത്

17 November, 2007

ഹൈന്ദവ ഗ്രന്ഥങ്ങളില്‍ അവസാന പ്രവാചകനെ (മുഹമ്മദ് സ്വ. അ.) കുറിച്ചുള്ള പരാമര്‍ശം

In the Name of Allah, Most Gracious, Most Merciful

Prophet Muhammad (pbuh) in Hindu Scriptures

by Dr. Zakir Naik

http://www.islam101 .com/religions/ hinduism/ Mhs.htm

http://www.youtube. com/watch? v=tJHbEWs- m_s


--------------------------------------------------------------------------------

1> Muhammad (pbuh) prophesised in Bhavishya Purana

According to Bhavishya Purana in the Prati Sarag Parv III Khand 3 Adhay 3 Shloka 5 to 8.

"A malecha (belonging to a foreign country and speaking a foreign language) spiritual teacher will appear with his companions. His name will be Mohammad. Raja (Bhoj) after giving this Maha Dev Arab (of angelic disposition) a bath in the Panchgavya and the Ganga water ( i.e. purifying him of all sins) offered him the present of his sincere devotion and showing him all reverence said, "I make obeisance to thee. O ye! The pride of mankind, the dweller in Arabia, Ye have collected a great force to kill the Devil and you yourself have been protected from the malecha opponents."

The Prophecy clearly states:

a) The name of the Prophet as Mohammad.

b) He will belong to Arabia. The Sanskrit word Marusthal means a sandy track of land or a desert.

c) Special mention is made of the companions of the Prophet, i.e. the Sahabas. No other Prophet had as many companions as Prophet Muhammad (pbuh).

d) He is referred as the pride of mankind (Parbatis nath). The Glorious Qur'an reconfirms this

"And thou (standest) on an exalted standard of character" [Al-Qur'an 68:4]|

"Ye have indeed in the Messenger of Allah, a beautiful pattern (of conduct)". [Al-Qur'an 33:21]

e) He will kill the devil, i.e. abolish idol worship and all sorts of vices.

f) The Prophet will be given protection against his enemy.

Some people may argue that 'Raja' Bhoj mentioned in the prophecy lived in the 11th century C.E. 500 years after the advent of Prophet Muhammad (pbuh) and was the descendant in the 10th generation of Raja Shalivahan. These people fail to realise that there was not only one Raja of the name Bhoj. The Egyptian Monarchs were called as Pharaoh and the Roman Kings were known as Caesar, similarly the Indian Rajas were given the title of Bhoj. There were several Raja Bhoj who came before the one in 11th Century C.E.

The Prophet did not physically take a bath in the Panchgavya and the water of Ganges. Since the water of Ganges is considered holy, taking bath in the Ganges is an idiom, which means washing away sins or immunity from all sorts of sins. Here the prophecy implies that Prophet Muhammad (pbuh) was sinless, i.e. Maasoom.

According to Bhavishya Purana in the Pratisarag Parv III Khand 3 Adhay 3 Shloka 10 to 27 Maharishi Vyas has prophesised:

"The Malecha have spoiled the well-known land of the Arabs. Arya Dharma is not to be found in the country. Before also there appeared a misguided fiend whom I had killed; he has now again appeared being sent by a powerful enemy. To show these enemies the right path and to give them guidance, the well-known Muhammad (pbuh), is busy in bringing the Pishachas to the right path. O Raja, You need not go to the land of the foolish Pishachas, you will be purified through my kindness even where you are. At night, he of the angelic disposition, the shrewd man, in the guise of Pishacha said to Raja Bhoj, "O Raja! Your Arya Dharma has been made to prevail over all religions, but according to the commandments of Ishwar Parmatma, I shall enforce the strong creed of the meat eaters. My followers will be men circumcised, without a tail (on his head), keeping beard, creating a revolution announcing the Aadhaan (the Muslim call for prayer) and will be eating all lawful things. He will eat all sorts of animals except swine. They will not seek purification from the holy shrubs, but will be purified through warfare. On account of their fighting the irreligious nations, they will be known as Musalmaans. I shall be the originator of this religion of the meat-eating nations."

The Prophecy states that:

a) The evil doers have corrupted the Arab land.

b) Arya Dharma is not found in that land.

c) The Indian Raja need not go the Arab land since his purification will take place in India after the musalmaan will arrive in India.

d) The coming Prophet will attest the truth of the Aryan faith, i.e. Monotheism and will reform the misguided people.

e) The Prophet's followers will be circumcised. They will be without a tail on the head and bear a beard and will create a great revolution.

f) They will announce the Aadhaan, i.e. 'the Muslim call for prayer'.

g) He will only eat lawful things and animals but will not eat pork. The Qur'an confirms this in no less than 4 different places:

In Surah Al-Baqarah chapter 2 verse 173

In Surah Al-Maidah chapter 5 verse 3

In Surah Al-Anam chapter 6 verse 145

In Surah Al-Nahl chapter 16 verse 115

"Forbidden to you for food are dead meat, blood, flesh of swine, and that on which hath been invoked the name of other than Allah".

h) They will not purify with grass like the Hindus but by means of sword they will fight their irreligious people.

i) They will be called musalmaan.

j) They will be a meat-eating nation.

The eating of herbivorous animals is confirmed by the Qur'an in Surah Maidah, chapter 5 verse 1 and in Surah Muminun chapter 23 verse 21

According to Bhavishya Purana, Parv - III Khand 1 Adhay 3 Shloka 21-23:

"Corruption and persecution are found in seven sacred cities of Kashi, etc. India is inhabited by Rakshas, Shabor, Bhil and other foolish people. In the land of Malechhas, the followers of the Malechha dharma (Islam) are wise and brave people. All good qualities are found in Musalmaans and all sorts of vices have accumulated in the land of the Aryas. Islam will rule in India and its islands. Having known these facts, O Muni, glorify the name of thy lord".

The Qur'an confirms this in Surah Taubah chapter 9 verse 33 and in Surah Al Saff chapter 61 verse 9:

"It is He who hath sent His Messenger with Guidance and the Religion of Truth, to proclaim it over all religion, even though the Pagans may detest (it)".

A similar message is given in Surah Fatah chapter 48 verses 28 ending with, "and enough is Allah as a witness".

2> Prophet Muhammad (pbuh) Prophesised in Atharvaveda

In the 20th book of Atharvaveda Hymn 127 Some Suktas (chapters) are known as Kuntap Sukta. Kuntap means the consumer of misery and troubles. Thus meaning the message of peace and safety and if translated in Arabic means Islam.

Kuntap also means hidden glands in the abdomen. These mantras are called so probably because their true meaning was hidden and was to be revealed in future. Its hidden meaning is also connected with the navel or the middle point of this earth. Makkah is called the Ummul Qur'a the mother of the towns or the naval of the earth. In many revealed books it was the first house of Divine worship where God Almighty gave spiritual nourishment to the world. The Qur'an says in Surah Ali-Imran chapter 3, verse 96:

"The first house (of worship) appointed for men was that at Bakkah (Makkah) full of blessings and of guidance and for all kinds of beings". Thus Kuntap stands for Makkah or Bakkah.

Several people have translated these Kuntap Suktas like M. Bloomfield, Prof. Ralph Griffith, Pandit Rajaram, Pandit Khem Karan, etc.

The main points mentioned in the Kuntap Suktas i.e. in Atharvaveda book 20 Hymn 127 verses 1-13 are:

Mantra 1

He is Narashansah or the praised one (Muhammad). He is Kaurama: the prince of peace or the emigrant, who is safe, even amongst a host of 60,090 enemies.

Mantra 2

He is a camel-riding Rishi, whose chariot touches the heaven.

Mantra 3

He is Mamah Rishi who is given a hundred gold coins, ten chaplets (necklaces), three hundred good steeds and ten thousand cows.

Mantra 4

Vachyesv rebh. 'Oh! ye who glorifies'.

i) The Sanskrit word Narashansah means 'the praised one', which is the literal translation of the Arabic word Muhammad (pbuh).

The Sanskrit word Kaurama means 'one who spreads and promotes peace'. The holy Prophet was the 'Prince of Peace' and he preached equality of human kind and universal brotherhood. Kaurama also means an emigrant. The Prophet migrated from Makkah to Madinah and was thus also an Emigrant.

ii) He will be protected from 60,090 enemies, which was the population of Makkah. The Prophet would ride a camel. This clearly indicates that it cannot be an Indian Rishi, since it is forbidden for a Brahman to ride a camel according to the Sacred Books of the East, volume 25, Laws of Manu pg. 472. According to Manu Smirti chapter 11 verse 202, "A Brahman is prohibited from riding a camel or an ass and to bathe naked. He should purify himself by suppressing his breath".

iii) This mantra gave the Rishi's name as Mamah. No rishi in India or another Prophet had this name Mamah which is derived from Mah which means to esteem highly, or to revere, to exalt, etc. Some Sanskrit books give the Prophet's name as 'Mohammad', but this word according to Sanskrit grammar can also be used in the bad sense. It is incorrect to apply grammar to an Arabic word. Actually shas the same meaning and somewhat similar pronunciation as the word Muhammad (pbuh).

He is given 100 gold coins, which refers to the believers and the earlier companions of the Prophet during his turbulent Makkan life. Later on due to persecution they migrated from Makkah to Abysinia. Later when Prophet migrated to Madinah all of them joined him in Madinah.

The 10 chaplets or necklaces were the 10 best companions of the Holy Prophet (pbuh) known as Ashra-Mubbashshira (10 bestowed with good news). These were foretold in this world of their salvation in the hereafter i.e. they were given the good news of entering paradise by the Prophet's own lips and after naming each one he said "in Paradise". They were Abu Bakr, Umar, Uthman, Ali, Talha, Zubair, Abdur Rahman Ibn Auf, Saad bin Abi Waqqas, Saad bin Zaid and Abu Ubaidah (May Allah be well-pleased with all of them).

The Sanskrit word Go is derived from Gaw which means 'to go to war'. A cow is also called Go and is a symbol of war as well as peace. The 10,000 cows refer to the 10,000 companions who accompanied the Prophet (pbuh) when he entered Makkah during Fateh Makkah which was a unique victory in the history of mankind in which there was no blood shed. The 10,000 companions were pious and compassionate like cows and were at the same time strong and fierce and are described in the Holy Quran in Surah Fatah:

"Muhammad is the Messenger of Allah; and those who are with him are strong against unbelievers, (but) compassionate amongst each other." [Al-Qur'an 48:29]

iv) This mantra calls the Prophet as Rebh which means one who praises, which when translated into Arabic is Ahmed, which is another name for the Holy Prophet (pbuh).

Battle of the Allies described in the Vedas.

It is mentioned in Atharvaveda Book XX Hymn 21 verse 6, "Lord of the truthful! These liberators drink these feats of bravery and the inspiring songs gladdened thee in the field of battle. When thou renders vanquished without fight the ten thousand opponents of the praying one, the adoring one."

a) This Prophecy of the Veda describes the well-known battle of Ahzab or the battle of the Allies during the time of Prophet Muhammed. The Prophet was victorious without an actual conflict which is mentioned in the Qur'an in Surah Ahzab:

"When the believers saw the confederate forces they said, "This is what Allah and His Messenger had promised us and Allah and His Messenger told us what was true." And it only added to their faith and their zeal in obedience." [Al-Qur'an 33:22]

b) The Sanskrit word karo in the Mantra means the 'praying one' which when translated into Arabic means 'Ahmed', the second name of Prophet Muhammed (pbuh).

c) The 10,000 opponents mentioned in the Mantra were the enemies of the Prophet and the Muslims were only 3000 in number.

D0 The last words of the Mantra aprati ni bashayah means the defeat was given to the enemies without an actual fight.

The enemies' defeat in the conquest of Makkah is mentioned in Atharvaveda book 20 Hymn 21 verse no 9:

"You have O Indra, overthrown 20 kings and 60,099 men with an outstripping Chariot wheel who came to fight the praised one or far famed (Muhammad) orphan."

a) The population of Makkah at the time of Prophet's advent was nearly 60,000

b) There were several clans in Makkah each having its own chief. Totally there were about 20 chiefs to rule the population of Makkah.

c) An Abandhu meaning a helpless man who was far-famed and 'praised one'. Muhammad (pbuh) overcame his enemies with the help of God.

3> Muhammad (pbuh) prophesised in the Rigveda

A similar prophecy is also found in Rigveda Book I, Hymn 53 verse 9:

The Sanskrit word used is Sushrama, which means praiseworthy or well praised which in Arabic means Muhammad (pbuh).

4> Muhummad (pbuh) is also prophesised in the Samveda

Prophet Muhammad (pbuh) is also prophesised in the Samveda Book II Hymn 6 verse 8:

"Ahmed acquired from his Lord the knowledge of eternal law. I received light from him just as from the sun." The Prophecy confirms:

a) The name of the Prophet as Ahmed since Ahmed is an Arabic name. Many translators misunderstood it to be Ahm at hi and translated the mantra as "I alone have acquired the real wisdom of my father".

b) Prophet was given eternal law, i.e. the Shariah.

c) The Rishi was enlightened by the Shariah of Prophet Muhammad. The Qur'an says in Surah Saba chapter 34 verse 28

"We have not sent thee but as a universal (Messenger) to men, giving them glad tidings and warning them (against sin), but most men understand not." [Al-Qur'an 34:28]


--------------------------------------------------------------------------------

KAL – KI – AUTAR

http://www.universa lunity.net/ kalki.htm

1-GOD <--> 1-Religion <--> 1-Holy Book


--------------------------------------------------------------------------------


The Glorious Book of Allah (swt), the Holy Quraan, says in Sura Al-Fatir (35:24): Surely We have sent you (O Muhammad) with the truth as a bearer of good news and a Warner; and there is not a people but a Warner has gone among them.


A highly controversial book titled 'Kalki Autar' (a guide and Prophet for the whole universe) has recently been published in India. Pundit Vaid Prakash, the author of this monumental work, is a Brahman of Bengali descent and is a professor and researcher of Sanskrit (a classic Hindu scriptural language) at Ilahabad University. He, after a great deal of research, study and hard-work has presented his work to as many as eight great Pundits, all established Sanskrit and religious scholars in their own right and they have duly declared Professor Parkash's work unambiguous, scholarly and authentic.
Important religious books of Hindu India give a vivid description of the "Kalki Autar" and prophesies of his coming. To great amazement and delight of Professor Prakash, this description fits perfectly on the Holy person of the Prophet Muhammad (saw), the Last Prophet to humanity.


Here are some specific quotes from the Hindu sacred book, Veda:


1. The 'Kalki Autar' will be the last Messenger / Prophet of Bhagwan (Allah) to guide the whole world.


2. The 'Kalki Autar' will be born in an island/peninsula (may refer to 'jazeeratul Arab').


3. The 'Kalki Autar's father's name will be 'Vishnu Bhagat' and his mother's name will be 'somanib'. The Sanskrit word 'Vishnu' means Allah; the word 'bhagat' means slave or servant (The name 'Vishnu Bhagat' refers to 'the Slave of Allah' or Abdullah, the Holy Prophet's father); the Sanskrit word Somanib stands for 'peace/tranquility.— this will go for the Holy Prophet's mother, Amina which means the same in Arabic.


4. The 'Kalki Autar' will live on olives and dates, will be true to his words and will show exemplary honesty. The Prophet Mohammad was popularly known as Siddique (truthful) and Ameen (honest).

5. The Veda mentions 'kalki Autar' to be born in the respected and noble dynasty of his land; this is true for the Prophet Muhammad (saw) as he was born in the respected tribe of Quraish who enjoyed great respect and high place in Makkah.


6. The prophesied 'Kalki Autar' will be taught in a cave by the Bhagwan through a very special messenger; history reveals that the angel Jibrail visited the prophet in the cave of Hira to reveal the first five verses of the Holy Quraan.
7. The 'Kalki Autar' will be provided by the Bhagwan with the fastest of a horse that will he will ride to visit the Seven skies/Heavens. This is a reference to the Burraq taking the prophet (sws) to the Seven Heavens.

8. The 'Kalki Autar' will be assisted and strengthened in a big way by the Bhagwan Himself. We know that Muhammad (saw) was divinely aided and reinforced by Allah (swt) through His angels in the battle of Badr.


9. The Veda mentions that 'Kalki Autar' will be well versed in horse riding, arrow shooting, and swordsmanship; Pundit Vaid Parkash hastens to point out that the use of horses and spears is long gone and the followers of Veda would be ill-advised to wait for the 'Kalki Autar' bearing sword and arrows or spears in this day and age.


Many other world scriptures clearly point out to the same "Last Prophet" - none other than the Prophet Mohammad (sws). According to Abdul Haq Widyarthi's monumental research in a book titled "Mohammad in the World Scriptures" similar clear, unambiguous prophesies have been laid down in many other religious books, such as, the Bhudda's Tripitika, several Hindu scriptures including Purana (prophesies the coming of 'Mehmed'), Upnishads, Athra Veda, and Rig Veda, and also in the Zoroastrians' Avasta. All one needs to do is have a clear, open mind and heart to pay attention to this very special, single message Allah (swt) has preserved uncorrupted in these books of wide following. May Allah, the Most High, give the inner light to those waiting for the 'Kalki Autar' and 'Mehamed' to realize that he has already come and gone more than 1400 years ago--and the Vedas, Upnishads, Avasta, Bible, and Taura are now replaced for ever by the one and only, the untamed, uncorrupted Book of God—the Glorious Quraan!


Alahamdolillah- e-rabbilalameen!

15 November, 2007

ഇസ് ലാം പ്രകൃതി മതം

ഇന്ന് ലോകത്ത് അറിയപ്പെടുന്ന മതങ്ങളുടെ കൂട്ടത്തില്‍ മനുഷ്യപ്രകൃതിക്ക് അനുയോജ്യമായതും സര്‍വ്വകാലത്തേക്കും പ്രദേശത്തേക്കും ഇണങ്ങുന്നതും കാലം പഴകുംതോറും പ്രസക്തിയും പ്രശസ് തിയും ഏറിവന്നു കൊണ്ടിരിക്കുന്നതുമായ ഏകമതം ഇസ് ലാം അതൊന്നുമാത്രമാണ്. ഇസ് ലാം എന്ന വാക്ക് തന്നെ കാലദേശ ഗോത്ര വര്‍ഗ്ഗ വ്യത്യാസമന്യേ ആര്‍ക്കും സ്വീകരിക്കാന്‍ പര്യാപ് തമാണ്. മറ്റു മതങ്ങളെല്ലാം അവയുടെ പേരില്‍തന്നെ പരിധികളും പരിമിതികളും നിലനില്‍ക്കുമ്പോള്‍ പ്രകൃതിമതമായ ഇസ് ലാം അതിന്റെ പേരിലൂടെതന്നെ അതിന്റെ കവാടം മലര്‍ക്കെ തുറക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുമതം യേശുക്രിസ്തുവിലേക്ക് ചേര്‍ക്കപ്പെടുമ്പോള്‍, ഹിന്ദുമതം ഭൂപ്രദേശത്തിലേക്ക് ചേര്‍ക്കപ്പെടുന്നു. ജൂത മതമാകട്ടെ ഗോത്രവര്‍ഗ്ഗത്തിലേക്കും ചേര്‍ത്ത് പറയപ്പെടുന്നു. എന്നാല്‍ ഇസ് ലാം എന്ന പദത്തിന്റെ പല അര്‍ത്ഥങ്ങളില്‍ ഒന്ന് സമര്‍പ്പണം എന്നാണ്.

സമര്‍പ്പണം: ഈ പദം ഏത് മതക്കാര്‍ക്കും അംഗീകരിക്കാന്‍ വൈമനസ്യം തോന്നുകയില്ല. നേരെമറിച്ച് ജൂതമതം സ്വീകരിക്കാന്‍ മറ്റു ഗോത്രവര്‍ഗ്ഗക്കാര്‍ തെയ്യാറായിക്കൊള്ളണമെന്നില്ല, അപ്രകാരം തന്നെ ഹിന്ദു മതം സ്വീകരിക്കാന്‍ മറ്റു പ്രദേശങ്ങളിലുള്ളവര്‍ക്കും അരോചകമായിരിക്കും. എന്നാല്‍ ഇസ് ലാം ആവശ്യപ്പെടുന്നത് തന്റെ സ്രഷ് ടാവാരാണോ അവന്റെ മുന്നില്‍ അവന്റെ നിയമങ്ങള്‍ക്ക് മുന്നില്‍ ജീവിതം സമര്‍പ്പിക്കുകയെന്നതാകുന്നു. ഖുര്‍ആന്‍ ആവശ്യപ്പെടുന്നത് തന്നെ ഇപ്രകാരമാണ്: "ആകയാല്‍ ഋജുമാനസ് കനായി ദൈവത്തിലേക്ക് തിരിയുക, അല്ലാഹു മനുഷ്യനെ സൃഷ്ടിച്ച പ്രകൃതിയത്രെ അത്. അല്ലാഹുവിന്റെ സൃഷ്ടി വ്യവസ്ഥക്ക് യാതൊരു മാറ്റവുമില്ല അതത്രെ വക്രതയില്ലാത്തമതം, പക്ഷെ മനുഷ്യരില്‍ അധികമാളുകളും (അത്) മനസ്സിലാക്കുന്നില്ല" (ഖുര്‍ആന്‍ 30:30).

അതെ നാമെല്ലാം നമ്മുടെ ഇന്നലെകളില്‍ ദൈവത്തിന്റെ നിയമങ്ങളും വ്യവസ്ഥകളും നൂറു ശതമാനം പിന്‍ തുടര്‍ന്നവര്‍ ആയിരുന്നു. മതത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും പറയുന്ന പലയിടങ്ങളിലും തങ്ങളുടെ സൃഷ് ടിപ്പിനെ സംബന്ധിച്ച് ചിന്തിച്ച് സ്രഷ് ടാവിനെ കണ്ടെത്താന്‍ ഖുര്‍ആന്‍ പ്രേരണ നല്‍കുന്നത് കാണാം. അതെ, ഇന്നലെകളില്‍ നാം എവിടെയായിരുന്നു? നാം ഈ ഭൂമിയിലേക്ക് പിറന്നു വീഴുന്നത് വരെ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന ശക്തിയാരായിരുന്നു എന്ന് നീ എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നമ്മുടെ മാതാപിതാക്കളുടെ ബന്ധപ്പെടലും അവരുടെ പ്രവര്‍ത്തനങ്ങളും മാത്രമായിരുന്നു, എന്ന് നിനക്ക് വാദമുണ്ടോ? എങ്കില്‍ എന്ത് കൊണ്ട് പലര്‍ക്കും അവര്‍ ആഗ്രഹിച്ചിട്ടും പ്രവര്‍ത്തിച്ചിട്ടും തീരെ കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നില്ല. അതല്ലെങ്കില്‍ അവന്‍ ആഗ്രഹിക്കുന്ന വിധത്തിലുള്ള കുഞ്ഞുങ്ങളല്ല ഉണ്ടാകുന്നത്. അപ്പോള്‍ അവരല്ലാത്ത ആരോ പ്രവര്‍ത്തിക്കുന്നു നിയന്ത്രിക്കുന്നു എന്നത് ഉറപ്പാണ് അതാരാണ്? അവരെ പരിചരിച്ചിരുന്ന ഡോക്ടര്‍ ആയിരുന്നു എന്ന് വാദമുണ്ടോ? എന്നാല്‍ എന്ത്കൊണ്ടാണ് പലപ്പോഴും കാര്യങ്ങള്‍ ഡോകടര്‍മാര്‍ക്ക് പോലും നിയന്ത്രിക്കാന്‍ കഴിയാത്തവിധം സങ്കീര്‍ണ്ണമായിത്തീരുന്നത്? നിഷ് പക്ഷമായി ചിന്തിക്കുന്ന ഏതൊരാളും വിനയാന്വിതനായി സമ്മതിക്കുക തന്നെ ചെയ്യും. തന്റെ ജനനത്തിനു പിന്നില്‍ സൃഷ് ടാവിന്റെ അപാരമായ കഴിവും കാരുണ്യവും ഉണ്ടായിട്ടുണ്ട് എന്നും, അത് കൊണ്ട്തന്നെ തന്റെ ജീവിതം അവന്റെ മുന്നില്‍ സമര്‍പ്പിച്ചേമതിയാകൂ എന്നതും.. പക്ഷേ അധികമാളുകളും ശരിയാംവണ്ണം ചിന്തിക്കാന്‍ തയ്യാറാകുന്നില്ല എന്നതാണ് വാസ് തവം!
ദൈവം മനുഷ്യനോടു ചോദിക്കുന്നതു കാണുക:

"അല്ലയോമനുഷ്യാ അത്യുദാരനായ നിന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്? അവന്‍ നിന്നെ സൃഷ് ടിക്കുകയും നിന്നെ സംവിധാനിക്കുകയും, നിന്നെ ശരിയായ അവസ്ഥയില്‍ ക്രമീകരിക്കുകയും, അവനുദ്ദേശിച്ച രൂപത്തില്‍ നിന്നെ (കൃത്യമായി) ഘടിപ്പിക്കുകയും ചെയ്തവനത്രെ" (വിശുദ്ധ ഖുര്‍ആന്‍ 52:6,7,8).

ആരെങ്കിലും തന്നെക്കുറിച്ച് മനസ്സിലാക്കിയാല്‍ അവന്‍ തന്റെ നാഥനെ അറിയുക തന്നെ ചെയ്യും എന്ന ആപ് തവാക്യം എത്ര വാസ്ഥവമാണ്.

നമ്മുടെ സൃഷ് ടിപ്പ് എന്തുമാത്രം അത്ഭുതങ്ങള്‍ നിറഞ്ഞതും സങ്കീര്‍ണ്ണവുമാണ്!? എത്ര കടമ്പകള്‍ കടന്നാണ് നാം ഇന്നീ കാണുന്ന അവസ്ഥയില്‍ എത്തിപ്പെട്ടിട്ടുള്ളത്?

ഖുര്‍ആന്‍ പറയുന്നത് കാണുക:

"മനുഷ്യന്, എന്താണ് എന്ന് പറയാന്‍ പറ്റാത്ത ഒരു കാലഘട്ടം കഴിഞ്ഞുപോയിട്ടില്ലയോ"? (ഖുര്‍ആന്‍ 76:1).
"എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചുനോക്കട്ടെ എന്തില്‍ നിന്നാണ് അവന്‍ സൃഷ് ടിക്കപ്പെട്ടിരിക്കുന്നത് എന്ന്, തെറിച്ചുവീഴുന്ന ഒരു ദ്രാവകത്തുള്ളിയില്‍ നിന്നെത്രെ അവന്‍ സൃഷ് ടിക്കപ്പെട്ടിരിക്കുന്നത്! മുതുകെല്ലിനും നെഞ്ചെല്ലുകള്‍ക്കുമിടയില്‍ നിന്ന് അത് പുറത്തുവരുന്നു" (ഖുര്‍ആന്‍ 86:6,7,8).

"നിങ്ങള്‍ സ്രവിക്കുന്ന ശുക്ലത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ നിങ്ങളാണോ അത് സൃഷ് ടിച്ചുണ്ടാക്കുന്നത് അതോ നാമാണോ" (ഖുര്‍ആന്‍ 56:59).

"പിന്നീട് ബീജമായികൊണ്ട് അവനെ നാം ഒരു ഭദ്രമായ സ്ഥാനത്ത് നിക്ഷേപിച്ചു, പിന്നീട് ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി, അനന്തരമതിനെ മാംസ പിണ്ഡമാക്കി, തുടര്‍ന്ന് മാംസപിണ്ഡത്തെ അസ്ഥികൂടമാക്കി, പിന്നീട് അസ്ഥികൂടത്തെ നാം മാസം കൊണ്ടു പൊതിഞ്ഞു, പിന്നീട് നാം അതിനെ മറ്റൊരു സൃഷ് ടിയായി വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ് ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു" (വിശുദ്ധ ഖുര്‍ആന്‍ 23:13,14).

ശാസ് ത്ര പുരോഗതികളോ, വികസനമോ നേടിയിട്ടില്ലാതിരുന്ന ആറാം നൂറ്റാണ്ടില്‍ അക്ഷരഭ്യാസമെന്തെന്ന് പോലും അറിയാത്ത വ്യക്തിയിലൂടെ പുറത്തുവന്ന ഈ വാക്യങ്ങളിലടങ്ങിയിരിക്കുന്ന സത്യം ആധുനിക ശാസ് ത്രം നൂറ് ശതമാനം ശരിയെന്നംഗീകരിക്കുന്നു. കാരണം അത് മനുഷ്യന്റെ വാക്കുകളല്ല മനുഷ്യ സ്രഷ് ടാവായ പ്രപഞ്ചനാഥന്റേതാണ് എന്നത് തീര്‍ച്ച. ഈ ഖുര്‍ആനിക സത്യമാണ് ആധുനിക ഫ്രഞ്ച് ശാസ് ത്രജ്ഞനും ചിന്തകനുമായ മോറീസ് ബുക്കായിയെ ഇസ് ലാമിലേക്കാകര്‍ശിച്ചത്.

അദ്ദേഹം പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക "മുഹമ്മദിന്റെ കാലത്തുള്ള വിജ്ഞാനങ്ങളും സൗകര്യങ്ങളും വെച്ച് നോക്കുമ്പോള്‍ ബോധ്യപ്പെടുന്ന ഒരു യഥാര്‍ത്ഥ്യമുണ്ട് അതെന്തെന്നാല്‍ ഇതൊരിക്കലും മനുഷ്യന്റെ വാക്കുകളല്ല എന്നത് തന്നെ" !.
അപ്പോള്‍ ഗര്‍ഭകാലത്ത് നാം പൂര്‍ണ്ണമായും അനുസരിച്ചത് സ്രഷ് ടാവിന്റെ ആജ്ഞകളും ക്രമീകരണങ്ങളുമായിരുന്നു, അന്ന് പ്രത്യേകമായനിലയില്‍ ഭക്ഷണവും പാനീയങ്ങളും നമ്മുടെ പൊക്കിള്‍കൊടിയിലൂടെ നമുക്കവന്‍ നല്‍കികൊണ്ടിരുന്നു. അങ്ങിനെ ഇരുനൂറ്റിയെണ്‍മ്പത് ദിവസത്തോളം നാം മാതാവിന്റെ ഗര്‍ഭാശയത്തില്‍ കഴിച്ചുകൂട്ടി. പിന്നീട് നമ്മോടായി അവന്‍ പറഞ്ഞു. എനി നിങ്ങള്‍ ഏകദേശം എഴുപതോ, എമ്പതോ കൊല്ലം തല്‍ക്കാലം ഭൂമിയില്‍ ജീവിക്കുക അവിടേയും ഞാന്‍ പറയുന്നത് അനുസരിച്ച്, എന്റെ നിയമങ്ങള്‍ക്ക് കീഴ് പ്പെട്ട് കൊണ്ട്, നിങ്ങളുടെ ജീവിതം എനിക്ക് സമര്‍പ്പിക്കുക. എന്നാല്‍ വരാനിരിക്കുന്ന നിങ്ങളുടെ ശാശ്വത ജീവിതത്തില്‍ നിങ്ങള്‍ക്ക് സന്തോഷിക്കാം അല്ലാത്ത പക്ഷം നിങ്ങളുടെ ജീവിതം നിത്യദുരിത സങ്കേതമായ നരകത്തിലായിരിക്കും.
തന്നെയുമല്ല ഇസ് ലാംമനുഷ്യനോട് ആവശ്യപ്പെടുന്ന ഏതെങ്കിലും ഒരുകാര്യം മനുഷ്യപ്രകൃതിക്ക് ഇണങ്ങാത്തതും യോജ്യമല്ലാത്തതുമാണ് എന്നോ, അതല്ലെങ്കില്‍ ഇസ് ലാം മനുഷ്യരോട് വിലക്കുന്ന കാര്യങ്ങള്‍ അത് മനുഷ്യര്‍ക്ക് ആവശ്യമുള്ളതായിരുന്നു, അതിലാണ് മനുഷ്യര്‍ക്ക് നന്മയുള്ളത്, അതാണ് പ്രകൃതിയോട് യോജിച്ചത്, എന്നോ ഇസ് ലാമിന്റെ നാളിതുവരെയുള്ള ചരിത്രത്തില്‍ ഉണ്ടായിട്ടുള്ള ശത്രുക്കള്‍ക്ക് പോലും ഉന്നയിക്കാന്‍ കഴിഞ്ഞിട്ടില്ല, ഇനിയൊട്ടു കഴിയുകയുമില്ല. കാരണം അത് മനുഷ്യനിര്‍മ്മിതമല്ല എന്നതുതന്നെ.

അത് മനുഷ്യനേയും പ്രകൃതിയേയും സൃഷ് ടിച്ച പ്രപഞ്ചനാഥനില്‍ നിന്നുള്ള പ്രകൃതിമതം തന്നെയാണ്.

പ്രപഞ്ചനാഥന്റെ പ്രഖ്യാപനം എന്തുമാത്രം അര്‍ത്ഥവത്തും ചിന്തനീയമായതുമാണ്!?

"എന്റെ മാര്‍ഗ്ഗദര്‍ശനം ആര് പിന്‍പറ്റുന്നുവോ അവന്‍ പിഴച്ചുപോകുകയില്ല കഷ് ടപ്പെടുകയുമില്ല" (ഖുര്‍ആന്‍ 20:123).

"തീര്‍ച്ചയായും ആകാശങ്ങളുടേയും ഭൂമിയുടേയും സൃഷ് ടിപ്പിലും രാപ്പകലുകള്‍ മാറിവരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്. നിന്നുകൊണ്ടും ഇരുന്നുകൊണ്ടും കിടന്നുകൊണ്ടും അവര്‍ അല്ലാഹുവെ ഓര്‍മ്മിക്കുകയും, ആകാശങ്ങളുടേയും ഭൂമിയുടേയും സൃഷ് ടിയെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരത്രെ അവര്‍ (അവര്‍ പറയും) ഞങ്ങളുടെ രക്ഷിതാവെ! നീ നിരര്‍ത്ഥകമായി സൃഷ് ടിച്ചതല്ല ഇതൊന്നും. അതിനാല്‍ നര‍കശിക്ഷയില്‍ നിന്നും ഞങ്ങളെ നീ കാത്തുരക്ഷിക്കേണമേ".(ഖുര്‍ആന്‍ 3:190,191).

ഇസ് ലാം സമാധാനത്തിന്റെ മതം
ഇസ് ലാം എന്ന വാക്കിന്റെ മറ്റൊരു അര്‍ത്ഥം സമാധാനം എന്നാണ്.

ദൈവീക ഗ്രന്ഥമായ ഖുര്‍ആന്‍ പറയുന്നത് കാണുക: "അല്ലാഹു സമാധാന ഭവനത്തിലേക്കാണ് (നിങ്ങളെ) ക്ഷണിക്കുന്നത്" (വിശുദ്ധ ഖുര്‍ആന്‍ 10:25).

അല്ലാഹു മനുഷ്യനോടാവശ്യപ്പെടുന്ന ഏതൊരു വിഷയവും അവന് ശാരീരികമായും ആത്മീയമായും, ഭൗതികമായും പാരത്രികമായും പരിപൂര്‍ണ്ണവും ശാശ്വതവുമായ സമാധാനവും സ്വസ് തതയും നല്‍കുന്നവ മാത്രമാണ്. പ്രവാചകന്‍(സ) പഠിപ്പിച്ച കീര്‍ത്തനങ്ങളില്‍ ഇങ്ങിനെ കാണാന്‍ കഴിയും:

"നഥാ, നിന്നിലാകുന്നു സാശ്വത സമാധാനം, നിന്നില്‍ നിന്നാകുന്നു സമാധാനം" (മുസ് ലീം).

പ്രപഞ്ചനാഥന്‍ പ്രപഞ്ചത്തിലെ മുഴുവന്‍ സൃഷ് ടികള്‍ക്കും അനുയോജ്യമായ പ്രകൃതി നിശ്ചയിക്കുകയും അതിനനുസരിച്ച് വഴി കാണിക്കുകയും ചെയ്യുന്നവനാണ്.

അവന്‍ നിശ്ചയിച്ച പ്രകൃതിയിലൂടെ മത്രമേ സൃഷ് ടികള്‍ക്ക് സമാധാനം ലഭ്യമാവുകയുള്ളു.

"ഞങ്ങളുടെ നാഥന്‍ ഓരോ വസ് തുക്കള്‍ക്കും അതിന്റേതായ പ്രകൃതിനില്‍കുകയും എന്നിട്ടതിന് വഴികാണിക്കുകയും ചെയ്യുന്നവനത്രെ". (ഖുര്‍ആന്‍ 20:50).

ഈ പ്രപഞ്ചത്തിലെ പരമാണു തൊട്ട് വലിയ ഭീമാകാരങ്ങളായ ജന്തുക്കള്‍ മുതല്‍, ആകാശഭൂമികളും അവകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന സൂര്യചന്ദ്രാദി നക്ഷത്രഗോളങ്ങളുമെല്ലാം തീര്‍ത്തും അല്ലാഹു നിശ്ചയിച്ച പ്രകൃതിക്കനുസരിച്ച് മാത്രം ചലിക്കുകയും അവക്ക് ഭംഗം നേരിടുമ്പോള്‍ അവയുടെ സുഗമവും സമാധാനപരവുമായ വ്യവസ്ഥക്ക് കോട്ടം തട്ടുകയും ചെയ്യുന്നു. ഉദാഹരണമായി മനുഷ്യശരീര പ്രകൃതി തന്നെ നാം എടുത്തു പരിശൊധിച്ചാല്‍ സ്രഷ് ടാവ് നിശ്ചയിച്ച പ്രകൃതിക്കനുസരിച്ച് മാത്രമാണ് അവന്റെ ശ്വസനം, ദഹനം, പ്രത്യുല്‍ പാദനം മറ്റ് അവയവങ്ങളുടെ ധര്‍മ്മങ്ങള്‍ എന്നിവയെല്ലാം നടക്കുന്നത്. അവന്‍ ഇഷ് ടപ്പെട്ടാലും ഇല്ലെങ്കിലും അല്ലാഹുവിന്റെ വ്യവസ്ഥകള്‍ക്ക് അവന്‍ കീഴ് പ്പെട്ടേ മതിയാകൂ. അവന്റെ കാരുണ്യവും സ്നേഹവും മാത്രമാണ് തന്റെ ഭൗതിക ജീവിതത്തിലെ സമാധാനത്തിനാധാരം. ഇക്കാര്യം ബുദ്ധിയുള്ള ഒരാള്‍ക്കും തന്നെ നിഷേധിക്കുവാന്‍ കഴിയുകയില്ല. സ ര്‍ വ്വജ്ഞനായ അല്ലാഹു പറയുന്നതെത്ര വ്യക്തം!:

"അപ്പോള്‍ അല്ലാഹുവിന്റെ മതമല്ലാത്ത മറ്റു വല്ല മതവുമാണോ അവര്‍ ആഗ്രഹിക്കുന്നത്, (വാസ് തവത്തില്‍) ആകാശങ്ങളിലും ഭൂമിയിലുമുള്ളവരെല്ലാം അനുസരണയോടെയോ നിര്‍ബന്ധമായോ അവന് കീഴ് പ്പെട്ടിരിക്കുകയും (എന്നാല്‍) അവങ്കലേക്ക് തന്നെയാണ് അവര്‍ മടക്കപ്പെടുക എന്നും (അവര്‍ ഓര്‍ക്കേണ്ടതാണ്)" (ഖുര്‍ആന്‍ 3:83).

എങ്കില്‍ പിന്നെ ശാശ്വതമായ ഇഹപര വിജയത്തിനും സമാധാനത്തിനും വേണ്ടി ദൈവം നിശ്ചയിച്ചുതന്ന മാര്‍ഗ്ഗം എന്തുകൊണ്ടവന് അവലംഭിച്ചുകൂട!?

ഓരോ ജീവികള്‍ക്കും സ്രഷ് ടാവ് നിശ്ചയിച്ച പ്രകൃതി മത്രമാണ് അവക്ക് പൂര്‍ണ്ണ സമാധാനം നല്‍കന്നത്. അന്തരീക്ഷത്തില്‍ പാറിക്കളിച്ച് പറന്നുല്ലസിക്കുന്ന പറവകളെ നാം പിടിച്ചു സ്വര്‍ണ്ണക്കൂട്ടിലടച്ച് പാലും പഴവും നല്‍കിയാല്‍ പോലും അതിന്റെ സമാധാനം നഷ് ടപ്പെടുകയാണ്. കാരണം അതിന് ദൈവം നിശ്ചയിച്ച പ്രകൃതി തെറ്റി എന്നത് തന്നെ. അപ്രകാരം തന്നെ വെള്ളത്തില്‍ ജീവിക്കുന്ന മത്സ്യത്തിന്റെ പ്രകൃതിക്ക് മാറ്റം വരുത്തുമ്പോള്‍ അത് ചത്തുപോകുന്നു. ഇതില്‍ നിന്നെല്ലാം പ്രപഞ്ചത്തെ സൃഷ് ടിക്കുകയും അവയിലടങ്ങിയ ഓരോ ജീവജാലങ്ങള്‍ക്കും അവന്‍ നിശ്ചയിച്ച പ്രകൃതി മാത്രമാണ് അവക്ക് സ്വസ് തതയും സമാധാനവും നല്‍കാന്‍ പര്യാപ് തമായിട്ടുള്ളത് എന്ന് നമുക്ക് നമ്മുടെ ബുദ്ധികൊണ്ട് തന്നെ കണ്ടെത്താന്‍ കഴിയും.

ഇനി മറ്റൊരു നിലക്കും നമുക്കീ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും ഇസ് ലാം മനുഷ്യനോട് ചെയ്യാനാവശ്യപ്പെടുന്ന ഓരോ കാര്യങ്ങളും, അതുപോലെ അവനോട് വര്‍ജ്ജിക്കാനാവശ്യപ്പെടുന്ന കാര്യങ്ങളും നാം എടുത്ത് പരിശോധിക്കുകയാണ് എങ്കില്‍ അവയത്രയും മനുഷ്യന്റെ ഇഹപര വിജയത്തിനും പുരോഗതിക്കും പരിപൂര്‍ണ്ണ സമാധാനത്തിനും ഉതകുന്നതാണ്. അതിനെതിര് പ്രവര്‍ത്തിച്ചാല്‍ അത് അവന്റെ ജീവിതത്തില്‍ പല നിലക്കുള്ള ബുദ്ധിമുട്ടും വരുത്തി വെക്കുന്നു. ജീവിതത്തില്‍ സ്വസ്തതയും സമാധാനവും നഷ്ട്പ്പെടുത്തുകയും ചെയ്യുന്നു. ഉദാഹരമായി ഇസ് ലാം മനുഷ്യനോട് മദ്യപിക്കരുത് എന്നും. മദ്യം തീര്‍ത്തും വര്‍ജ്ജിക്കണമെന്നും ആവശ്യപ്പെടുന്നു. ഇത് മനുഷ്യന്‍ അംഗീകരിച്ചാല്‍ ഏത് വിധേനയും അവന്റെ ജീവിതത്തില്‍ നേട്ടങ്ങള്‍ മാത്രമാണ് അതുകൊണ്ട് ഉണ്ടായിത്തീരുന്നത്. എന്നാല്‍ അത് അംഗകരിക്കാതെ മദ്യപിക്കുന്നവരുടെ അവസ്ഥയോ?! നാം അതൊന്നെടുത്ത് പരിശോധിച്ചാല്‍ അതവന്റെ സമ്പത്ത് നശിപ്പിക്കുന്നു, ആരോഗ്യം കേടുവരുത്തുന്നു, വിലപ്പെട്ട സമയം അപഹരിക്കുന്നു, ബുദ്ധിയെ മരവിപ്പിക്കുന്നു, കുടുംബകലഹം ഉണ്ടാകുന്നു, കൂട്ടുകാരും നാട്ടുകാരും വെറുക്കുന്നു, ദാരിദ്ര്യം വിലക്കു വാങ്ങുന്നു, സ്വസ് തത നഷ് ടപ്പെടുത്തുന്നു, സര്‍വ്വോപരി പരലോകത്ത് നരകാവകാശിയായി മാറുകയുംചെയ്യുന്നു. ഇത്പോലെ മറ്റ് ഏതൊരുകാര്യം നാം പരിശോധിച്ചാലും, അവയത്രയും മനുഷ്യനില്‍ നന്മയും സമാധാനവും ഉണ്ടാക്കുന്നതായി കാണാം. അതെ, ഇസ് ലാം എന്ന പേര് വ്യക്തമാക്കിത്തരുന്നത് പോലെ തന്നെ അതിലെ ഓരോ നിയമങ്ങളും മനുഷ്യന് സമാധാനമേകുകതന്നെ ചെയ്യും. നിങ്ങള്‍ നിങ്ങളുടെ ജീവിതം ദൈവിക നിയമങ്ങള്‍ക്ക് സമര്‍പ്പിച്ചാല്‍ അത് നിങ്ങളെ സമാധാനത്തിലേക്ക് വഴികാണിക്കും. സര്‍വ്വോപരി ശാശ്വത വിജയത്തിലേക്കും.

അത്കൊണ്ട് നമ്മുടെ ജീതിതലക്ഷ്യം പരലോകവും, ശാശ്വത മോക്ഷവുമായിരിക്കണം. പ്രവാചകന്‍ മുഹമ്മദ്(സ) പറഞ്ഞു: നിങ്ങള്‍ ഈ ലോകത്ത് ഒരു സഞ്ചാരിയെപ്പോലെ കഴിഞ്ഞുകൂടുക, പരലോകത്തേക്ക്, സ്വര്‍ഗ്ഗം ലക്ഷ്യം വെച്ച് യാത്രചെയ്യുന്ന ഒരു സഞ്ചാരിയെപ്പോലെ. എന്നാല്‍ യാത്രക്കിടയില്‍ ക്ഷീണമകറ്റുന്നതിന്ന് താന്‍ കാണുന്ന മരത്തണലിലോ, സത്രത്തിലോ, വൈറ്റിംഗ് ഷെഡ്ഡിലോ തനിക്ക് കിട്ടുന്ന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനോ വിശ്രമിക്കുന്നതിനോ ഇസ് ലാം ഒരിക്കലും എതിരല്ല. പക്ഷേ ലക്ഷ്യം മറക്കെരുതെന്ന് മാത്രം. അല്ലാഹു പറയുന്നു: "നിനക്ക് അല്ലാഹു നല്‍കിയിട്ടുള്ളതിലൂടെ നീ പരലോകം തേടുക, (എന്നാല്‍) ഐഹിക ലോകത്തില്‍ നിന്ന് നിനക്കുള്ളത് നീ മറക്കുകയും വേണ്ട, അല്ലാഹു നിനക്ക് നന്മ നല്‍കിയതുപോലെ നീയും നന്മചെയ്യുക, നീ നാട്ടില്‍ കുഴപ്പത്തിന് മുതിരരുത്" (ഖുര്‍ആന്‍ 28:77).

സുഹൃത്തേ,

ഇസ് ലാം നിങ്ങളുടെ കൂടിയാണ്. ലോകത്ത് കഴിഞ്ഞുപോയ മുഴുവന്‍ പ്രവാചകന്മാരും പഠിപ്പിച്ച മതം ഇസ് ലാം (സമര്‍പ്പണം) മാത്രമായിരുന്നു.

ഇസ് ലാം പഠിപ്പിക്കുന്ന ദൈവം ഈ പ്രപഞ്ചത്തേയും അതിലെ സര്‍വ്വ ചരാചരങ്ങളേയും തങ്കളടക്കമുള്ള മുഴുവന്‍ മനുഷ്യരേയും മറ്റു ജീവജാലങ്ങളേയും സൃഷ് ടിച്ചവനായ പ്രപഞ്ചാധീതനായ ശക്തിയാകുന്നു.

ഇസ് ലാമിനെ പ്രബോധനം ചെയ്യാനായി ദൈവം നിയോഗിച്ച - ബൈബിളിലും ഹൈന്ദവ പുരാണങ്ങളിലുമെല്ലാം സുവിശേഷമറിയിക്കപ്പെട്ട-അവസാനത്തെ പ്രവാചകനായ മുഹമ്മദ് നബിയെ സംബന്ധിച്ച് പറയുന്നത് താങ്കളടക്കമുള്ള മുഴുവന്‍ മനുഷ്യരിലേക്കുമായി നിയോഗിക്കപ്പെട്ട പ്രവാചകന്‍ എന്നാണ്.

ഇസ് ലാമിന്റെ അടിസ്ഥാന പ്രമാണമായ അവസാന വേദഗ്രന്ഥമായ ഖുര്‍ആന്‍ നിങ്ങളുടേതു കൂടിയാണ്. ഖുര്‍ആന്‍ എന്ന പദത്തിനു തന്നെ വായിക്കപ്പെടേണ്ടത് എന്നാണ് അര്‍ത്ഥം. അത് സംബോധന ചെയ്യുന്നത് മനുഷ്യരേ എന്നു വിളിച്ചു കൊണ്ടുമാണ്.
അത്കൊണ്ട് ഇസ് ലാം അത് മാത്രമാണ് ശാശ്വതമായ മോക്ഷമാര്‍ഗ്ഗം. അല്ലാഹുവിന്റെ വചനമായ വിശുദ്ധ ഖുര്‍ആനിന്റെ മുന്നറിയിപ്പ് ശ്രദ്ധിക്കുക:

"ഇസ് ലാം (ദൈവത്തിനുള്ള ആത്മാര്‍പ്പണം) അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ് ടക്കാരില്‍ പെട്ടവനുമായിരിക്കും" (ഖുര്‍ആന്‍ 3:85)
ചിന്തിക്കുക നശ്വരമായ ഐഹിക ജീവിതത്തേക്കാള്‍ പാരത്രിക ജീവിതത്തിന് പ്രാധാന്യം നല്‍കുക. ശാശ്വതമോക്ഷം തിരഞ്ഞെടുക്കുക: നാഥന്‍ അനുഗ്രഹിക്കട്ടെ (ആമീന്‍).

കടപ്പാട്: അബ് ദുല്‍ ലത്തീഫ് സുല്ലമി മാറഞ്ചേരി,
ഇസ് ലാമിക ഗൈഡന്‍സ് സെന്റര്‍ സുലൈ
പി. ബി 1419 റിയാദ് 11431. സൗദി അറേബ്യ

11 November, 2007

മരണശേഷമൊരു മടക്കമോ?

പരലോക നിഷേധികളുടെ ചോദ്യങ്ങളും ഖുര്‍ആന്‍ നല്‍കുന്ന മറുപടിയും

ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ അയാളെ മണ്ണില്‍ മറവു ചെയ്യുന്നവരും ചിതയില്‍ ദഹിപ്പിക്കുന്നവരും നദിയിലൊഴുക്കുന്നവരുമെല്ലാമുണ്ട്. മറവുചെയ്യപ്പെട്ടവരുടെ ജഡം ഏറെ താമസിയാതെ മണ്ണോടു ചേരും. ചിതയില്‍ ദഹിപ്പിക്കപ്പെടുന്നവ ഉടനെ ചാരമായി മാറുന്നു.

ഇങ്ങനെ തീര്‍ത്തും ഇല്ലാതായി മാറുന്ന മനുഷ്യര്‍ വീണ്ടും ഉയിര്ത്തെഴുന്നേല്പിക്കപ്പെടുമെന്നും അവര്‍ക്ക് ഇഹലോകത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ച് രക്ഷാശിക്ഷകള്‍ നല്കും എന്നെല്ലാമുള്ള ഇസ് ലാമികധ്യാപനങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമല്ലേ? അവിശ്വസനീയമല്ലേ? അതെങ്ങനെ സംഭവിക്കാനാണ്" എന്നെല്ലാമുള്ള ചോദ്യങ്ങള്‍ യുക്തിവാദികളടക്കമുള്ള പലരില്‍ നിന്നും ഉയര്‍ന്നുകേള്‍ക്കാറുണ്ട്. ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ലോകത്തുവന്ന പ്രവാചകന്മാരോടെല്ലാം മരണാനന്തര ജീവിതത്തില്‍ വിശ്വാസമില്ലാത്ത ജനങ്ങള്‍ ചോദിച്ചിട്ടുള്ളതായി ഖുര്‍ആന്‍ മനസ്സിലാക്കിത്തരുന്നുണ്ട്. അവരുടെ വാദങ്ങളും ചോദ്യങ്ങളും വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നത കാണുക:

"അവര്‍ പറഞ്ഞിരുന്നു ഞങ്ങളുടെ ഐഹികജീവിതമല്ലാതെ യാതൊന്നുമില്ല. ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരല്ല എന്ന്" (6:29).
"അവര്‍ പരമാവധി ഉറപ്പിച്ച് സത്യം ചെയ്യാറുള്ള രീതിയില്‍ അല്ലാഹുവിന്റെ പേരില്‍ ആണയിട്ടു പറഞ്ഞു: മരണപ്പെടുന്നവരെ അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കുകയില്ല എന്ന്. അങ്ങനെയല്ല അത് അവന് ബാധ്യതയേറ്റ സത്യവാഗ്ദാനമാകുന്നു. പക്ഷേ, മനുഷ്യരിലല്‍ അധികപേരും മനസ്സിലാക്കുന്നില്ല" (6:29).
"നിങ്ങള്‍ക്ക് നല്കപ്പെടുന്ന ആ വാഗ്ദാനം എത്രയെത്ര വിദൂരം! ജീവിതമെന്നത് നമ്മുടെ ഈ ഐഹിക ജീവിതം മാത്രമാകുന്നു. നാം മരിക്കുന്നു. നാം ജനിക്കുന്നു. നാം ഉയിര്ത്തെഴുന്നേലല്‍പിക്കപ്പെടുന്നവരല്ല തന്നെ (23:36,37).
"അവര് പറഞ്ഞു: ഞങ്ങള് മരിച്ചു മണ്ണും അസ്ഥിശകലങ്ങളും ആയിക്കഴിഞ്ഞാലല്‍ ഞങ്ങളള്‍ ഉയിര്‍ത്തെഴുന്നേലല്‍പിക്കപ്പെടുമെന്നോ? ഞങ്ങള്‍ക്കും, മുമ്പ് ഞങ്ങളുടെ പിതാക്കള്‍ക്കും ഈ വാഗ്ദാനം നല്കപ്പെട്ടിരുന്നു. ഇത് പൂര്‍വികന് മാരുടെ കെട്ടുകഥകള്‍ മാത്രമാകുന്നു" (23:82,83).

"(അവര്‍ പറയും:) മരിച്ച് മണ്ണും അസ്ഥിശകലങ്ങളുമായിക്കഴിഞ്ഞാല്‍ ഞങ്ങളള്‍ ഉയിര്‍ത്തെഴുന്നേലല്‍പിക്കപ്പെടുക തന്നെ ചെയ്യുമോ? ഞങ്ങളുടെ പൂര്‍വപിതാക്കളും (ഉയിര്ത്തെഴുന്നേല് പിക്കപ്പെടുമോ?)" (37:16,17).

ദൈവവിശ്വാസകിളാണെങ്കിലും പരലോകത്തിലല്‍ വിശ്വാസമില്ലാത്തവര്‍ പണ്ടുകാലത്തുണ്ടായിരുന്നു എന്ന് വ്യക്തം. പരലോക നിഷേധികള്‍ക്ക് മറുപടിയായി ഖുര്‍ആന്‍ പറയുന്നു:

"അവര്‍ പറഞ്ഞു: നാം എല്ലുകളും ജീര്‍ണാവിശഷ്ടങ്ങളുമായിക്കഴിഞ്ഞാല്‍ തീര്‍ച്ചയായും നാം പുതിയൊരു സൃഷ്ടിയായി ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നതാണോ? (നബിയേ,) നീ പറയുക: നിങ്ങള്‍ കല്ലോ ഇരുമ്പോ ആയിക്കൊള്ളുക. അല്ലെങ്കില്‍ നിങ്ങളുടെ മനസ്സുകളില്‍ വലുതായി തോന്നുന്ന ഏതെങ്കിലുമൊരു സൃഷ് ടിയായിക്കൊള്ളുക (എന്നാലും നിങ്ങളള്‍ പുനരുജ്ജീവിപ്പിക്കപ്പെടും). അപ്പോള്‍, 'ആരാണ് ഞങ്ങളെ (ജീവിതത്തിലേക്ക്) തിരിച്ചു കൊണ്ടുവരിക' എന്ന് അവര്‍ പറഞ്ഞേക്കും. നിങ്ങളെ ആദ്യതവണ സൃഷ്ടിച്ചവന്‍ തന്നെ എന്ന് നീ പറയുക. അപ്പോള്‍ നിന്റെ നേരെ (നോക്കിയിട്ട്) അവര്‍ തലയാട്ടിക്കൊണ്ട് പറയും: 'എപ്പോഴായിരിക്കും അത്? നീ പറയുക: 'അത് അടുത്ത് തന്നെ ആയേക്കാം'. അതെ, അവന് നിങ്ങളെ വിളിക്കുകയും അവനെ സ് തുതിച്ച് കൊണ്ട് നിങ്ങള് ഉത്തരം നല്കുകയും ചെയ്യുന്ന ദിവസം. (അതിന്നിടക്ക്) വളരെ കുറച്ച് മാത്രമേ നിങ്ങള് കഴിച്ചുകൂട്ടുയിട്ടുള്ളൂ എന്ന് നിങ്ങള്‍ വിചാരിക്കുകയും ചെയ്യും" (17:49-53).

"അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചതിനും, ഞങ്ങള്‍ എല്ലുകളും ജീര്‍ണ്ണാവിശഷ്ടങ്ങളും ആയിക്കഴിഞ്ഞാണോ പുതിയൊരു സൃഷ്ടിയായി ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നത് എന്ന് അവര്‍ പറഞ്ഞതിനും അവര്‍ക്കുള്ള പ്രതിഫലമത്രെ അത്. ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച അല്ലാഹു ഇവരെപ്പോലെയുള്ളവരെയും സൃഷ്ടിക്കാന്‍ ശക്തനാണ് എന്ന് ഇവര്‍ മനസ്സിലാക്കിയിട്ടില്ലേ? ഇവര്‍ അവന് ഒരു അവധി നിശ്ചയിച്ചിട്ടുണ്ട്. അതില്‍ സംശയമേ ഇല്ല. എന്നാല്‍ നന്ദി കേട് കാണിക്കാനല്ലാതെ ഈ അക്രമികള്‍ക്ക് മനസ്സ് വന്നില്ല" (17:98,99).

"മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (ആലോചിച്ച് നോക്കുക:) തീര്‍ച്ചയായും നാമാണ് നിങ്ങളെ മണ്ണില്‍ നിന്നും പിന്നീട് ബീജത്തില്‍ നിന്നും പിന്നീട് ഭ്രൂണത്തില്‍ നിന്നും അനന്തരം രൂപം നല്കപ്പെട്ടതും രൂപം നല്കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്. നാം നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിശദമാക്കിത്തരാന്‍ വേണ്ടി (പറയുകയാകുന്നു) നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗര്‍ഭാശയങ്ങളില്‍ താമസിപ്പിക്കുന്നു. പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്ത് കൊണ്ടു വരുന്നു. അനന്തരം നിങ്ങള്‍ നിങ്ങളുടെ പൂര്‍ണശക്തി പ്രാപിക്കുന്നതു വരെ (നാം നിങ്ങളെ വളര്‍ത്തുന്നു.) (നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്.

അറിവിണ്ടായിരുന്നതിനെ ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. ഭൂമി വരണ്ടു നിര്‍ജീവമായി കിടക്കുന്നതായി നിനക്ക് കാണാം. എന്നിട്ട് അതിന്മേല്‍ നാം വെള്ളം ചൊരിഞ്ഞാല്‍ അത് ഇളകുകയും വികസിക്കുകയും, കൗതുകമുള്ള എല്ലാതരം ചെടികളെയും അത് മുളപ്പിക്കുകയും ചെയ്യുന്നു. അതെന്തുകൊണ്ടെന്നാല്‍ അല്ലാഹു തന്നെയാണ് സത്യമായുള്ളവന്‍. അവന്‍ മരിച്ചവരെ ജീവിപ്പിക്കും,അവന്‍ ഏത് കാര്യത്തിനും കഴിവുള്ളവനാണ്. അന്ത്യസമയം വരിക തന്നെചെയ്യും. അതില്‍ യാതൊരു സംശയവുമില്ല. ഖബ്റുകളിലുള്ളവരെ അല്ലാഹു ഉയിര്ത്തെഴുന്നേല്പിക്കുകയും ചെയ്യും" (22:5,7).

"നിങ്ങളെ സൃഷ്ടിക്കുന്നതും പുനരുജ്ജീവിപ്പിക്കുന്നതും ഒരൊറ്റ വ്യക്തിയെ (സൃഷ് ടിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നത്) പോലെ മത്രമാകുന്നു. തീര്‍ച്ചയായും, അല്ലാഹു എല്ലാം കേള്‍ക്കുകയും കാണുകയും ചെയ്യുന്നവനത്രെ" (31:28).

"തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയില്ലെന്ന് ആ അവിശ്വാസികള്‍ ജല്പിച്ചു. (നബിയേ,) പറയുക: അതെ എന്റെ രക്ഷിതാവിനെ തന്നെയാണ, നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്പിക്കപ്പെടും, പിന്നീട് നിങ്ങള്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി നിങ്ങള്‍ക്ക് വിവരമറിയിക്കപ്പെടുകയും ചെയ്യും. അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതാകുന്നു" (64:7).

"മനുഷ്യന്‍ വിചാരിക്കുന്നുവോ; അവന്‍ വെറുതെ വിട്ടേക്കപ്പെടുമെന്ന്!അവന്‍ സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍ നിന്നുള്ള ഒരു കണമായിരുന്നില്ലേ? പിന്നെ അവന് ഒരു ഭ്രൂണമായി. എന്നിട്ട് അല്ലാഹു (അവനെ) സൃഷ്ടിച്ചു സംവിധാനിച്ചു. അങ്ങനെ അതില്‍ നിന്ന് ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ അവന്‍ ഉണ്ടാക്കി. അങ്ങിനെയുള്ളവന്‍ മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവനല്ലേ?"(73:36-40).

"നീ ഭൂമിയെ വരണ്ടുണങ്ങിയതായി കാണുന്നു. എന്നിട്ട് അതില്‍ നാം വെള്ളം വര്‍ഷിച്ചാല്‍ അതിന് ചലനമുണ്ടാവുകയും അത് വളരുകയും ചെയ്യുന്നു. ഇതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. അതിന് ജീവന്‍ നല്കിയവന്‍ തീര്‍ച്ചയായും മരിച്ചവര്‍ക്കും ജീവന്‍ നല്കുന്നവനാകുന്നു. തീര്‍ച്ചയായും അവന്‍ ഏതുകാര്യത്തിനും കഴിവുള്ളവനാകുന്നു" (41:39).

"മനുഷ്യന്‍ വിചാരിക്കുന്നുണ്ടോ; നാം അവന്റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്? അതെ, നാം അവന്റെ വിരല്‍ത്തുമ്പുകളെ പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനായിരിക്കെ" (75:3,4).

ഇല്ലായ് മയിലല്‍ നിന്ന് മനുഷ്യനെ സൃഷ്ടിച്ച സ്രഷ്ടാവിന് മനുഷ്യനെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയില്ല എന്നു പറയുന്നതിലാണ് യുക്തിഹീനത എന്നു വ്യക്തം. കോടാനകോടി മനുഷ്യര്‍ക്ക് വ്യത്യസ്തമായ വ്യക്തിത്വവും കൈവിരലുകളും തലമുടിയും കണ്ണുകളും നല്കിയ ദൈവത്തിന് മരണശേഷം മനുഷ്യനെ പുനഃസൃഷ്ടിക്കാന്‍ എന്തു പ്രയാസമാണുണ്ടായിരിക്കുക? നിര്‍ജീവമായ ഭൂമി മഴകിട്ടിയാല്‍ സജീവമാകുന്നതുപോലെ മരിച്ചു മണ്ണടിഞ്ഞ മനുഷ്യന്‍ ഉയിര്‍ത്തെഴുന്നേല്ക്കുമെന്നതില്‍ എവിടെയാണ് യുക്തിഹീനത? അവിശ്വസനീയമായി അതില്‍ എന്തുണ്ട്.